githadharsanam
ഗീതാദര്‍ശനം - 550

ദൈവാസുര സമ്പദ്‌വിഭാഗയോഗം കൃതകൃത്യതയെയാണ് മനുഷ്യജീവിതത്തില്‍ പരമപ്രധാനമായി, കഴിഞ്ഞ അധ്യായത്തിന്റെ അവസാനത്തില്‍, ചൂണ്ടിക്കാണിച്ചത്. കൃതകൃത്യത എന്നാല്‍ വേണ്ടതെല്ലാം ചെയ്തു (വേണ്ടാത്തതൊന്നും ചെയ്തില്ല) എന്ന ചാരിതാര്‍ഥ്യംതന്നെ. ഇതു കൈവരാന്‍ രണ്ടു കാര്യം വേണം. ഒന്ന്,...



ഗീതാദര്‍ശനം - 549

പുരുഷോത്തമ യോഗം ഇതുവരെ പറഞ്ഞത് പരമരഹസ്യമാണ്. എന്നു വെച്ചാല്‍ ''ആരോടും പോയ് പറയരുതിക്കഥ'' എന്നല്ല താത്പര്യം. ഒളിഞ്ഞിരിക്കുന്നതാണ്, അറിയാന്‍ പ്രയാസമുള്ളതാണ്. നന്നായി അറിഞ്ഞ ഗുരുവിനേ ഇതു പറഞ്ഞുതരാന്‍ പറ്റൂ. പാപരഹിതനായ ആള്‍ക്കേ മനസ്സിലാകൂ. തികഞ്ഞ അര്‍പ്പണബോധം ഉണ്ടെങ്കിലേ...



ഗീതാദര്‍ശനം - 548

പുരുഷോത്തമ യോഗം ദൈവത്തിന്റെ പുരുഷോത്തമത്വം എല്ലാ മതങ്ങളിലും പൊതുവായി ഉള്ളതാണ്. ''നിന്റെ പിതാവായ ദൈവത്തെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണ ആത്മാവോടും പൂര്‍ണശക്തിയോടുംകൂടി സ്‌നേഹിക്കുക'' എന്ന യഹൂദപ്രമാണം യേശുദേവന്‍ അവരെക്കൊണ്ടുതന്നെ പറയിക്കുന്നു. ദൈവം...



ഗീതാദര്‍ശനം - 547

പുരുഷോത്തമ യോഗം ക്ഷരപ്രപഞ്ചം മാത്രമാണ് യാഥാര്‍ഥ്യം എന്നും ഇതില്‍ത്തന്നെ ദ്രവ്യം കഴിഞ്ഞാല്‍ ബാക്കി ശൂന്യതയാണ് എന്നുമുള്ള സമീപനമാണ് ഇപ്പോഴും സയന്‍സിനുള്ളത്. ചിരപരിണാമിയായ ക്ഷരത്തില്‍ത്തന്നെ, മാറ്റമേ ഇല്ലാത്ത ചില സംഗതികള്‍ ഉണ്ടെന്ന അടിസ്ഥാനരഹിതമായ ധാരണയിലൂന്നിയാണ്...



ഗീതാദര്‍ശനം - 546

പുരുഷോത്തമയോഗം യസ്മാത് ക്ഷരമതീതോ f ഹം അക്ഷരാദപി ചോത്തമഃ അതോ f സ്മി ലോകേ വേദേ ച പ്രതിഥഃ പുരുഷോത്തമഃ യാതൊന്നു ഹേതുവായി ഞാന്‍ ക്ഷരത്തിനതീതനാണ്, അതിനും പുറമേ അക്ഷരത്തേക്കാള്‍ ശ്രേഷ്ഠനാണ്, ആ കാരണത്താല്‍ ലോകത്തും വേദങ്ങളിലും പുരുഷോത്തമനെന്നു പ്രസിദ്ധനാണ്....



ഗീതാദര്‍ശനം - 545

പുരുഷോത്തമ യോഗം എല്ലാം അതുതന്നെ. അതിനാല്‍ പ്രപഞ്ചത്തില്‍ ഉള്ള എല്ലാം യാഥാര്‍ഥ്യമാണ്. ഇതാ, ഇവിടംവരെ മിഥ്യ, ഇവിടന്നങ്ങോട്ട് സത്യം എന്ന തരംതിരിവിന് സാംഗത്യമില്ല. ഭൗതികമെന്നും ആധ്യാത്മികമെന്നും രണ്ടില്ല. മാറുന്നതും മാറാത്തതും എല്ലാം അക്ഷരാതീതപ്രതിഭാസങ്ങള്‍ തന്നെ....



ഗീതാദര്‍ശനം - 544

പുരുഷോത്തമ യോഗം ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ യോ ലോകത്രയമാവിശ്യ ബിഭര്‍ത്തൃവ്യയ ഈശ്വരഃ എന്നാല്‍ സര്‍വശ്രേഷ്ഠമായത് (ക്ഷരത്തില്‍നിന്നും അക്ഷരത്തില്‍നിന്നും) വേറെയാണ്. പരമാത്മാവെന്നാണ് അതു വിളിക്കപ്പെടുന്നത്. ഏതാണോ കാലാതിവര്‍ത്തിയായി നിര്‍വികാരമായിരിക്കെത്തന്നെ...



ഗീതാദര്‍ശനം - 543

പുരുഷോത്തമ യോഗം വിദ്യുത്കാന്തതരംഗങ്ങള്‍ 'ശൂന്യാ'കാശത്തിലൂടെ സഞ്ചരിക്കുന്നെന്നു കണ്ടപ്പോഴാണ് പ്രപഞ്ചത്തിനൊരു അടിസ്ഥാനമാധ്യമം വേണമെന്നും ശൂന്യാകാശം ആ മാധ്യമത്താല്‍ നിറഞ്ഞിരിക്കയാണെന്നും സയന്‍സിന് ആദ്യമായി സങ്കല്പിക്കേണ്ടി വന്നത്. പക്ഷേ, അപ്പോള്‍ ഈ തരംഗങ്ങളുടെ...



ഗീതാദര്‍ശനം - 542

പുരുഷോത്തമ യോഗം സൂര്യചന്ദ്രന്മാര്‍, ഭൂലോകം, ശരീരം, മനസ്സ്, ബുദ്ധി എന്നിവയുടെ ആധാരവും പ്രപഞ്ചവ്യാപിയുമായ പരമാത്മാവിന്റെ ത്രിതലസ്വരൂപത്തെ ഇനി മറനീക്കി കാട്ടുന്നു. ദ്വാവിമൗ പുരുഷൗ ലോകേ ക്ഷരശ്ചാക്ഷര ഏവ ച ക്ഷരഃ സര്‍വാണി ഭൂതാനി കൂടസ്ഥോ ശക്ഷര ഉച്യതേ ഈ ലോകത്തിന്...



ഗീതാദര്‍ശനം - 541

പുരുഷോത്തമ യോഗം ഓര്‍മ, അറിവ്, മറവി എന്നീ മൂന്നും ഗുണങ്ങളുടെ സംഭാവനകളാണ്. ഓര്‍മയുള്ളതുകൊണ്ടാണ് അറിവ് നിലനില്‍ക്കുന്നത്. എങ്കിലും അപ്പപ്പോള്‍ അറിവാകുന്നതില്‍ അനാവശ്യമായത് മറക്കുകയും ആവശ്യമാണ്. നിമിഷംപ്രതി ഉണ്ടാകുന്ന സംഭവങ്ങളത്രയും ഓര്‍മയില്‍ നിന്നാല്‍ എന്താവും...



ഗീതാദര്‍ശനം - 540

പുരുഷോത്തമ യോഗം ഭക്ഷണത്തെ ദഹിപ്പിച്ച് അതില്‍നിന്ന് ആവശ്യമുള്ളതെടുത്ത് ജീവകോശങ്ങളും ഊര്‍ജവും ഒക്കെ ആക്കി മാറ്റുന്ന ക്രിയ ജീവന്റെ വകയാണ്. മരണത്തോടെ ഇതു നിലയ്ക്കുന്നതിനാല്‍ ആശ്രയമറ്റ അവയവങ്ങള്‍ അഴുകുന്നു. അതും വൈശ്വാനരന്റെ വൃത്തിതന്നെ. ഇതരജീവികളുടെ വിശപ്പിന് ശവശരീരം...



ഗീതാദര്‍ശനം - 539

പുരുഷോത്തമ യോഗം തീ ഇല്ലാതെ പുക ഇല്ല എന്നപോലെ തീ ഇല്ലാതെ ചൂടുമില്ല. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ചൂടും അഗ്‌നിയാണ്. എന്നു വെച്ചാല്‍ സ്​പന്ദങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഊര്‍ജവികിരണം (energy radiation). അതിന്റെ ആധാരം സമവസ്ഥിതമായ ഏകീകൃതബലംതന്നെ. ഈ ഊര്‍ജം, പ്രാണാപാനന്മാരോടു...



ഗീതാദര്‍ശനം - 538

പുരുഷോത്തമ യോഗം ഇതുപോലുള്ള ഒട്ടനവധി ഭൗതിക (physical) സാഹചര്യങ്ങളെല്ലാം വേണ്ടപോലെ നിലനിന്നാലും രസതന്ത്രപരമായ (chemical) സൗകര്യങ്ങള്‍കൂടി ഇല്ലായിരുന്നെങ്കില്‍ ജീവന്‍ ഇപ്പോഴുള്ള രീതിയില്‍ ഉടലെടുത്ത് വാഴുകയില്ലായിരുന്നു. അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും കരകളിലെയും മൂലകങ്ങളുടെ...



ഗീതാദര്‍ശനം - 537

പുരുഷോത്തമ യോഗം സ്​പന്ദങ്ങള്‍ തമ്മില്‍ സംഭവിക്കുന്ന പല തരത്തിലുള്ള ഊര്‍ജവിനിമയത്തെയാണ് നാം വെളിച്ചമായി അറിയുന്നത്. ഈ വിനിമയങ്ങളും അലകളാണ് (അര്‍ധസ്​പന്ദങ്ങളാണ്). ഞൊടിയിടപോലും ഒരിടത്തും നില്‍ക്കാനാവാത്തവയാണ് ഇവ എന്ന വ്യത്യാസമേ ഉള്ളൂ. അക്ഷരമാധ്യമത്തില്‍ സമവസ്ഥിതമായുള്ള...



ഗീതാദര്‍ശനം - 536

പുരുഷോത്തമ യോഗം യദാദിത്യഗതം തേജഃ ജഗത് ഭാസയതേ ശഖിലം യച്ചന്ദ്രമസി യച്ചാഗ്‌നൗ തത്തേജോ വിദ്ധി മാമകം സൂര്യനിലിരിക്കുന്ന യാതൊരു തേജസ്സ് മുഴുവന്‍ ജഗത്തിനെയും പ്രകാശിപ്പിക്കുന്നോ ചന്ദ്രനില്‍ യാതൊരു തേജസ്സുണ്ടോ അഗ്‌നിയില്‍ യാതൊരു തേജസ്സുണ്ടോ അത് (എല്ലാം) എന്റെ...



ഗീതാദര്‍ശനം - 535

പുരുഷോത്തമയോഗം യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം യതന്തോ ശപ്യകൃതാത്മാനഃ നൈനം പശ്യന്ത്യചേതസഃ പ്രയത്‌നിക്കുന്ന സാധകര്‍ ഇവനെ തങ്ങള്‍ക്കകമേ കുടികൊള്ളുന്നതായി കാണുന്നു (അറിയുന്നു). അന്തഃകരണശുദ്ധിയില്ലാത്ത അവിവേകികളാകട്ടെ, (എത്ര) യത്‌നിച്ചാലും ഇവനെ കാണുന്നില്ല....






( Page 12 of 46 )






MathrubhumiMatrimonial