githadharsanam
ഗീതാദര്‍ശനം - 566

ദൈവാസുര സമ്പദ്‌വിഭാഗയോഗം മനുഷ്യരെ മൊത്തമായി വിവേകികളെന്നും അവിവേകികളെന്നും തിരിക്കുകയല്ല ഇവിടെ. വിവേകത്തിന്റെ വര്‍ണരാജിയില്‍ ഇടനിലക്കാരാണ് മഹാഭൂരിഭാഗവും. ഒരറ്റത്ത് ഹിറ്റ്‌ലറെയും മറ്റേ അറ്റത്ത് മദര്‍ തെരേസയെയും കാണാം. മൊത്തം മനുഷ്യരാശിയുടെ തൂക്കം വിവേകത്തിന്റെ...



ഗീതാദര്‍ശനം - 565

ദൈവാസുര സമ്പദ്‌വിഭാഗയോഗം കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ മോഹാത് ഗൃഹീത്വാ/സദ്ഗ്രാഹാന്‍ പ്രവര്‍ത്തന്തേ/ശുചിവ്രതാഃ തീര്‍ത്താല്‍ തീരാത്ത ആര്‍ത്തിക്കടിമപ്പെട്ട ഇവര്‍ അഹങ്കാരം, ദുരഭിമാനം, മദം എന്നിവയുടെ വിളനിലങ്ങളായി, നല്ല വഴിക്കു നേടാനാവാത്ത കാര്യങ്ങളെ...



ഗീതാദര്‍ശനം - 564

ദൈവാസുര സമ്പദ്‌വിഭാഗയോഗം ആത്മാവ് നിത്യമാണെന്നും മരണാനന്തരം നിത്യജീവിതത്തിന് മനുഷ്യന്‍ അര്‍ഹനാണെന്നും വിശ്വസിക്കുന്നവര്‍പോലും ആ വിശ്വാസത്തിന്റെ ആഴവും പരപ്പും ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതിനാല്‍, സ്വന്തമെന്നു കരുതുന്ന മതത്തില്‍ പെടാത്ത നിരവധി പേരെ...



ഗീതാദര്‍ശനം - 563

ദൈവാസുര സമ്പദ്‌വിഭാഗയോഗം ജീവിതത്തില്‍ ആകെ ആശിക്കാനുള്ളതും സാധിക്കാവുന്നതും അവനവന്റെ കാമ(ആഗ്രഹ)പൂര്‍ത്തിയാണ് എന്ന നിഗമനത്തോടെയുള്ള എല്ലാ പ്രവൃത്തിയും ലോകോപദ്രവമാണാവുക. ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോ/ല്പബുദ്ധയഃ പ്രഭവന്ത്യുഗ്രകര്‍മാണഃ ക്ഷയായ ജഗതോ/ഹിതാഃ...



ഗീതാദര്‍ശനം - 562

ദൈവാസുര സമ്പദ്‌വിഭാഗയോഗം രണ്ടാമധ്യായത്തില്‍ 'ബുദ്ധിയുറച്ചവ'രെ (സ്ഥിതപ്രജ്ഞര്‍) വിവരിച്ചതിന്റെ തുടര്‍ച്ചയായി ആ ഭാഗ്യമുണ്ടായിട്ടില്ലാത്ത ആളുകളെ പരാമര്‍ശിച്ചതിനു സമാന്തരമാണിത്. ബുദ്ധിയില്ലായ്മയല്ല, ഉള്ള ബുദ്ധി നേരേയാകായ്കയാണ് പ്രശ്‌നം. പ്രപഞ്ചത്തെ ഇന്ദ്രിയാനുഭവത്തിലൂടെ...



ഗീതാദര്‍ശനം - 561

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഉള്ളും പുറവും വൃത്തിയാക്കി വെക്കല്‍ മനുഷ്യന്റെ പ്രാഥമികകര്‍ത്തവ്യമാണ്. വൃത്തിബോധം ഒരു വേണ്ടാതീനമാണ് എന്നു കരുതിയാല്‍ കുഴഞ്ഞില്ലേ? പ്രപഞ്ചത്തോട് ഒരാള്‍ ഇടപഴകുന്ന ശൈലിയാണ് ആചാരം. ബന്ധങ്ങള്‍ തിരിച്ചറിയാഞ്ഞാല്‍ ആചാരം പിഴയ്ക്കും. ഉള്ളതും...



ഗീതാദര്‍ശനം - 560

ദൈവാസുര സമ്പദ്‌വിഭാഗയോഗം നന്മയോ തിന്മയോ മാത്രമായി ആരിലുമില്ല. രണ്ടും എല്ലാവരിലുമുണ്ടുതാനും. ഏത് ഏതിനെ ഭരിക്കുന്നു എന്നതാണ് സ്വഭാവം നിര്‍ണയിക്കുന്നത്. ശരിയായ അറിവുകൊണ്ട് ജീവശ്ശക്തിയെ യഥാര്‍ഥസന്തോഷത്തിന്റെ വഴിയില്‍ നയിക്കാനുള്ള കഴിവാണ് സംസ്‌കാരത്തിന്റെ തെളിവ്....



ഗീതാദര്‍ശനം - 559

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഇവിടെ രണ്ടു തരം 'സമ്പത്തുക'ളെപ്പറ്റി പറഞ്ഞല്ലോ. വേറെ വല്ല തരവും ഉണ്ടോ? ആസുരസമ്പത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ദ്വൗ ഭൂതസര്‍ഗൗ ലോകേ/സ്മിന്‍ ദൈവ ആസുര ഏവ ച ദൈവോ വിസ്തരശഃ പ്രോക്തഃ ആസുരം പാര്‍ഥ മേ ശൃണു അല്ലയോ അര്‍ജുനാ, ഈ ലോകത്ത് ദൈവീസമ്പത്തുള്ളവരെന്നും...



ഗീതാദര്‍ശനം - 558

ദൈവാസുര സമ്പദ്‌വിഭാഗയോഗം അധ്യായത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ആത്മപരിശോധനയില്‍ ജയിക്കുന്നവര്‍ പരമമായ സ്വാതന്ത്ര്യത്തിലേയ്ക്ക് പാസ്‌പോര്‍ട്ടു കിട്ടിയവരാണ്. ഞാനെന്ന ഭാവത്തില്‍പ്പെട്ട് ഉഴലുന്നവര്‍ പിന്നെപ്പിന്നെ അതിന്റെ കെട്ടുപാടില്‍ കൂടുതലായി കുടുങ്ങി നട്ടംതിരിയുന്നു....



ഗീതാദര്‍ശനം - 557

ദൈവാസുര സമ്പദ്‌വിഭാഗയോഗം മനുഷ്യനു സംഭവിക്കാവുന്ന വീഴ്ചയുടെ പടികള്‍ എണ്ണിപ്പറയുന്ന 'ധ്യായതോ വിഷയാന്‍ പുംസഃ .... ' (2, 62-63) എന്ന ഭാഗത്തിന്റെ തുടര്‍ച്ചയോ വിശദീകരണമോ ആയി ഈ ശ്ലോകത്തെ കാണാം. ഇന്ദ്രിയസുഖങ്ങളെ ധ്യാനിക്കുന്ന ആള്‍ക്ക് വരുന്ന നാശത്തിന്റെ മൂലകാരണവും ഞാനെന്ന ഭാവമാണല്ലോ....



ഗീതാദര്‍ശനം - 556

ദൈവാസുര സമ്പദ്‌വിഭാഗയോഗം ദൈവീസമ്പത്തുള്ളവരെ അഭിജാതരെന്നു പറയുന്നത് സമുദായത്തില്‍ പ്രചാരമുള്ള അര്‍ഥത്തിലല്ല, ജീവപരിണാമപരമായ തലത്തിലാണ്. ദംഭോ ദര്‍പ്പോശഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച അജ്ഞാനം ചാഭിജാതസ്യ പാര്‍ഥ സംപദമാസുരീം അല്ലയോ കുന്തീപുത്രാ, ഇല്ലാത്ത മേന്മ...



ഗീതാദര്‍ശനം - 555

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഈ ചോദ്യങ്ങളില്‍ എല്ലാറ്റിനുമുള്ള ഉത്തരങ്ങള്‍ ഒരുപോലേ ആശാസ്യമായാലേ പറ്റൂ എന്നുമില്ല. പരാമര്‍ശിക്കപ്പെടുന്ന സ്വഭാവവിശേഷങ്ങളും സാധനകളുമെല്ലാം ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒന്നെങ്കിലും ഒത്താല്‍ അതില്‍നിന്ന് മറ്റുള്ളതെല്ലാം...



ഗീതാദര്‍ശനം - 554

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഞാന്‍ വേറെ പ്രപഞ്ചം വേറെ എന്ന ധാരണയാണ് ഹിംസയുടെ നാരായവേര്. ആ ധാരണയില്‍നിന്ന് ഞാന്‍ കരകയറിയിട്ടില്ലേ? ക്രോധത്തിന് ഞാന്‍ അടിമപ്പെടാറുണ്ടോ? എത്ര പ്രിയപ്പെട്ടതായാലും എന്തെങ്കിലുമൊന്ന് കൈയൊഴിയാന്‍ എനിക്കു വിഷമം തോന്നാറുണ്ടോ? എന്റെ മനസ്സില്‍...



ഗീതാദര്‍ശനം - 553

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഭയമില്ലായ്മ, അന്തഃകരണശുദ്ധി, അടിസ്ഥാനവസ്തു ഒന്നേ ഉള്ളൂ എന്ന അടിയുറച്ച വിശ്വാസം, അര്‍ഹരായവരുമായി സമ്പത്ത് പങ്കിടാനുള്ള മഹാമനസ്‌കത, ഇന്ദ്രിയനിയന്ത്രണം, ഈശ്വരാര്‍പ്പിതമായ കര്‍മാനുഷാനം, ആത്മസ്വരൂപത്തെക്കുറിച്ചു പഠിക്കല്‍ (സ്വ + അധ്യായം), മനോവീര്യം...



ഗീതാദര്‍ശനം - 552

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഗീതയില്‍ നിയമാവലികളൊന്നും ആവിഷ്‌കൃതമാകുന്നില്ല. നിര്‍ബന്ധങ്ങളില്ല. നിര്‍ദേശകഭാവം മാത്രം. കൂട്ടുപാതകളില്‍ ചൂണ്ടുപലകകള്‍ നാട്ടിയിരിക്കുന്നു. വണ്ടി എങ്ങോട്ടു തിരിക്കണമെന്ന് വഴിപോക്കര്‍ക്ക് നിശ്ചയിക്കാം. വ്യക്തിയെയും അതു വഴി സമൂഹത്തെയും...



ഗീതാദര്‍ശനം - 551

ദൈവാസുര സമ്പദ്‌വിഭാഗയോഗം സ്വന്തം സ്വഭാവത്തെ സ്വയം വിലയിരുത്തി അവനവന്റെ ദിശാമുഖം കണ്ടെത്തി താന്താങ്ങള്‍ക്കുതന്നെ തിരുത്താനും ഉറപ്പിക്കാനുമുതകുന്ന സൂചകങ്ങള്‍ ഈ അധ്യായത്തില്‍ നല്‍കുന്നു. ഈ സൂചകങ്ങള്‍ ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയൊ വക നിയമാവലികളല്ല....






( Page 11 of 46 )






MathrubhumiMatrimonial