Ramzan Banner
വിനയാന്വിതരാവുക

വിശുദ്ധ മാസം വിട പറയുകയാണ്. പാപങ്ങളുടെ കദനഭാരം ഇറക്കി ഹൃദയം സ്ഫുടം ചെയ്ത് യഥാര്‍ഥ വിശ്വാസിയായി, മനുഷ്യനായി നാം മാറിയിട്ടുണ്ടാവണം. ഒന്നു പിന്നോട്ട് തിരിഞ്ഞു നോക്കുക. ഇന്നലെയുടെ പാപങ്ങളില്‍ നിന്ന് നാം മുക്തരല്ലേ. ഇനിയങ്ങോട്ട് പാപരഹിതനായി ജീവിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും...



ദൈവികവെളിപാടുകളുടെ വസന്തം

ദൈവികവെളിപാടുകളുടെ വസന്തകാലമായ റംസാന്‍ പ്രവാചകന്മാരുടെ കാലഘട്ടത്തെയാണ് കുറിക്കുന്നത്. വ്രതാനുഷ്ഠാനം മനുഷ്യസമൂഹത്തിന്റെ ആത്മീയ പുരോഗതിക്ക് ദൈവം നിശ്ചയിച്ച ചിരപുരാതനമായ ഒരു സമ്പ്രദായമാണ്. ബുദ്ധമതത്തിലും ജൈനമതത്തിലും ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ദൈവപ്രീതിക്കായി...



വിധിയും സ്വാതന്ത്ര്യവും

''ഓരോ മനുഷ്യന്റെയും ഭാഗധേയം നാം അവന്റെ ചുമലില്‍തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ നാം അവന്റെ കര്‍മരേഖ പുറത്തെടുക്കുന്നു. തന്റെ മുമ്പില്‍ തുറന്നുവെക്കപ്പെട്ടതായി അവന്‍ അതിനെ കണ്ടെത്തുന്നു. അവനോടാവശ്യപ്പെടും; നിന്റെ കര്‍മപുസ്തകം നീതന്നെ വായിച്ചുനോക്കുക,...



പാപമോചന പ്രാര്‍ത്ഥനകളുമായി രണ്ടാമത്തെ പത്ത്‌

വിശുദ്ധവ്രതമാസം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. പാപമോചനവും അതിനുവേണ്ടിയുള്ള അര്‍ത്ഥനകളുമാണ് ഇനിയുള്ള ദശദിനരാത്രങ്ങളില്‍. റംസാനിന്റെ രണ്ടാമത്തെ പത്ത് പാപമുക്തിയുടേതാണെന്ന തിരുവചനമാണിതിന്റെ നിദാനം. 'ലോകരക്ഷിതാവേ, എന്റെ പാപങ്ങള്‍ നീ മാപ്പാക്കണേ' എന്നര്‍ത്ഥം...



വിതരണത്തിലൂടെ വികസനം

സ്വന്തം മുതലുകള്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍, ഒരു ധാന്യം വിതയ്ക്കുന്നതുപോലെയാകുന്നു. അത് ഏഴു കതിരുകള്‍ വിളയിക്കുന്നു. ഓരോ കതിരിലും നൂറുവീതം ധാന്യങ്ങള്‍. അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മഫലം ഈ വിധം പൊലിപ്പിക്കുന്നു. അല്ലാഹു വിശാലഹസ്തനും സര്‍വജ്ഞനുമല്ലോ''...



'തഖ്‌വ'യും നീതിയും

''അല്ലയോ സത്യവിശ്വാസികളേ, നീതിക്കു സാക്ഷികളായിക്കൊണ്ട് അല്ലാഹുവിനുവേണ്ടി നിലകൊള്ളുവിന്‍. ഒരു ജനവിഭാഗത്തോടുള്ള വൈരം അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൂടാത്തതാകുന്നു. ഏതു സാഹചര്യത്തിലും നീതിതന്നെ ചെയ്യുവിന്‍. അതാണ് തഖ്‌വയോട് ഏറ്റം ഇണങ്ങുന്നത്. അല്ലാഹുവിനോട്...



ദൈവദത്തമായ 'തഖ്‌വ'

''മനുഷ്യാത്മാവാണ്, അതിനെ സന്തുലിതമാക്കുകയും എന്നിട്ട് അതിന്റെ തഖ്‌വയും കുറ്റവാസനയും ബോധിപ്പിക്കുകയും ചെയ്തവനാണ; ആത്മാവിനെ സംസ്‌കരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചു; അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജിതനായി'' (വി. ഖുര്‍ആന്‍ 91: 7-10). മനുഷ്യ മനസ്സ് അഥവാ ആത്മാവ് അത്ഭുതകരമായ...



ഖുര്‍ആന്‍ ചിന്തകള്‍

'തഖ്‌വ' ''അല്ലയോ മര്‍ത്യരേ, നിങ്ങളുടെ വിധാതാവിനോട് തഖ്‌വയുള്ളവരായിരിക്കുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ച് അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍....



പള്ളിയില്‍ ഭജനം

റംസാനിലെ ഒരു പ്രധാനകര്‍മമാണ് പള്ളിയില്‍ ഭജനമിരിക്കല്‍. ഇഅ്തികാഫ് എന്നാണ് സാങ്കേതികശബ്ദം. റംസാനിലെ അവസാനത്തെ പത്ത് ദിനരാത്രങ്ങളില്‍ ഇത് പ്രത്യേകം പുണ്യമുള്ളതാകുന്നു. മുഹമ്മദ്‌നബിയും അനുചരന്മാരും ശ്രദ്ധയോടെ ഈ ആചാരം നിര്‍വഹിച്ചിരുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍...



ആയിരങ്ങളുടെ രാത്രി

മതങ്ങള്‍ പ്രകാശമാകുന്നു. ഇരുട്ടില്‍നിന്ന് മനുഷ്യന് മോചനം നല്‍കാന്‍ പ്രവാചകന്മാര്‍ വന്നു. അജ്ഞതയുടെയും ദുഃഖങ്ങളുടെയും ഇരുട്ട് വ്യാപിക്കുമ്പോള്‍ മനുഷ്യന്‍ ഭയചകിതനാകുന്നു. നിരാശബാധിച്ച് ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു. ഇല്ല, ഈ രാത്രിക്കുശേഷം വീണ്ടും വെളിച്ചമുണ്ട്. കരയാതെ,...



കാരുണ്യത്തിന്റെ നാളുകള്‍

കഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ജനസംഖ്യയുടെ വര്‍ധനയില്‍ വിലപിക്കുമ്പോള്‍ ദുഃഖിതരുടെ വിഷയത്തില്‍ ഒരു കൂട്ടക്കരച്ചില്‍ ആവശ്യമല്ലേ എന്നു ചിന്തിക്കുകയാണ്. കഷ്ടപ്പാടും ദുഃഖങ്ങളുമെല്ലാം ദൈവനിയോഗമാണ്. ദുഃഖിതര്‍ ദുഃഖം അനുഭവിച്ചുതീരണം. എന്നൊക്കെയുള്ള വാദങ്ങളും ശബ്ദങ്ങളും...



ബദ്‌റിന്റെ പശ്ചാത്തലം

ബദ്ര്‍ അറേബ്യയിലെ ഒരു നഗരമാണ്-അന്ത്യപ്രവാചകരുടെ കാലത്ത് അവിടെ നടന്ന സമരത്തിന് ബദ്ര്‍ എന്നു പേര്‍വന്നു. ഇസ്‌ലാമിന്റെ ചരിത്രം അയവിറക്കുന്നവര്‍ ബദ്ര്‍ അനുസ്മരിക്കുക സ്വാഭാവികം. ഇസ്‌ലാംമതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പുതിയ നാഗരികത സ്ഥാപിച്ചെടുക്കുന്‍ മുഹമ്മദ്‌നബി...



പരിശീലനത്തിന്റെ അനിവാര്യത

വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റമാണ് ഇന്ന് നാം കാണുന്നത്. ചെറ്റക്കൂരകളില്‍പ്പോലും അറിവിന്റെ വെളിച്ചം കടന്നുവരുന്നു. ഗ്രാമീണജനത, തങ്ങളുടെ സമ്പാദ്യത്തിന്റെ കൂടുതല്‍ ഭാഗവും സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വിനിയോഗിക്കുന്നത് എല്ലാംകൊണ്ടും പ്രശംസനീയമാണ്. പക്ഷേ,...



അഭിവാദ്യം ചെയ്യലും അനുമതി തേടലും

'ഓ വിശ്വാസികളേ, അനുമതി തേടി, അഭിവാദ്യം ചെയ്യുന്നതുവരെ അന്യരുടെ പാര്‍പ്പിടങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. ഉപദേശമുള്‍ക്കൊള്ളുന്നവരെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. ഇനി, അവിടെ ഒരാളെയും കണ്ടില്ലെങ്കില്‍ അനുവാദം ലഭിക്കുന്നതുവരെ നിങ്ങള്‍ പ്രവേശിക്കരുത്. തിരിച്ചുപോകണമെന്നാണ്...



വാര്‍ത്താവിനിമയത്തിലെ ഖുര്‍ആനിക ഇടപെടല്‍

'ഓ വിശ്വാസികളേ, ഏതെങ്കിലും ദുഷ്ടമാനസന്‍ നിങ്ങളിലേക്ക് വല്ല വാര്‍ത്തയുമായി വന്നാല്‍, അറിവില്ലായ്മയിലൂടെ ഒരു ജനതയെ നിങ്ങള്‍ അപായപ്പെടുത്താതിരിക്കാനും അതുമൂലം ഖേദത്തിലാകാതിരിക്കാനും അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കുക.' (വി:ഖു: 49:6) ശാന്തിയും സമാധാനവും സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്ന...



അപരനെ തിരിച്ചറിയുന്നവനാണ് ദൈവവിശ്വാസി

''ഓ വിശ്വാസികളേ, സദസ്സുകളില്‍ വിശാലത ചെയ്യുകയെന്ന് നിങ്ങളോട് നിര്‍ദ്ദേശിക്കപ്പെട്ടാല്‍ നിങ്ങള്‍ വിശാലത ചെയ്യുക, അല്ലാഹു നിങ്ങള്‍ക്ക് വേണ്ടിയും വിശാലത ചെയ്യും....' (വി:ഖു: 58:11). പരിഗണിക്കപ്പെടേണ്ടവര്‍ അവഗണിക്കപ്പെടുകയും അവശത പേറുന്നവര്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന...






( Page 1 of 2 )






MathrubhumiMatrimonial