NagaraPazhama
nagarapazhama
സര്‍ക്കാര്‍ജോലിക്ക് എഴുത്തുപരീക്ഷ നിര്‍ബന്ധമാക്കിയത് സര്‍ ടി.മാധവറാവു

കാലത്തിന്റെ കണക്കുപുസ്തകത്തില്‍ ഒരുവര്‍ഷംകൂടി ആരംഭിച്ചു. 2010-ലെ നഷ്ടങ്ങള്‍ ഏറെയാണ്. അതില്‍ അപരിഹാര്യമായത് മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ നഷ്ടമാണ്. ഇനി അനന്തപുരിയില്‍ കരുണാകരന്‍ എന്ന രാഷ്ട്രീയഭീഷ്മാചാര്യന്‍ ഇല്ല. ഡിസംബര്‍ 23ന് അന്തരിച്ച, അദ്ദേഹത്തിന്റെ ഭൗതിക...



ജനാധിപത്യപരിണാമം തിരുവിതാംകൂറില്‍

കേരളത്തില്‍ ഇരുപത്തിയൊന്നാം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോ അതോ ഉമ്മന്‍ ചാണ്ടിയോ? നൂറ്റിനാല്പത് നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുടെ വോട്ടുകള്‍ ഇപ്പോള്‍ ബാലറ്റ് യന്ത്രങ്ങളില്‍ വിശ്രമിക്കുകയാണ്. മെയ് 13 വരെ ഇനിയും കാത്തിരിക്കണം. എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്ന...



എലിനോര്‍ റൂസ്‌വെല്‍റ്റ് അനന്തപുരിയില്‍ അതിഥിയായെത്തിയപ്പോള്‍

എലിനോര്‍ റൂസ്‌വെല്‍റ്റ് തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മേയറും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയെ....



ഹിരണ്യഗര്‍ഭച്ചടങ്ങിന് ഡച്ചുകാരോട് ചോദിച്ചത് 10,000 കഴിഞ്ച് സ്വര്‍ണം

ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് തറക്കല്ലിട്ട പ്ലാസിയുദ്ധം നടക്കുന്നതിന് പതിനെട്ടുവര്‍ഷം മുമ്പായിരുന്നു ആ സംഭവം. കേരളത്തില്‍ തെക്കേ അറ്റത്തുള്ള വേണാട് എന്ന ചെറിയ നാട്ടുരാജ്യത്തിലെ രാജാവ് അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758) എന്ന സമര്‍ഥനും ധീരനുമായ രാജാവിന്റെ...



അന്ന് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ എത്തിയാല്‍ പ്രധാനവിനോദം ആനവേട്ട

നാലുദിവസത്തെ സന്ദര്‍ശനത്തിന് നവംബര്‍ 11ന് കൊച്ചിയിലെത്തിയ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും ആലുവ, കുമരകം സന്ദര്‍ശനം പൂത്തിയാക്കി തിരിച്ചുപോയി. ചാള്‍സിന്റെ അറുപത്തിയഞ്ചാം ജന്മവാര്‍ഷികം അദ്ദേഹം ആഘോഷിച്ചത് കേരളത്തിലാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ...



ഈ നഗരത്തിന് അങ്ങനെയും ഒരു ഭൂതകാലം ഉണ്ടായിരുന്നു

അനന്തപുരി അഥവാ തിരുവനന്തപുരത്തിന് അങ്ങനെയും ഒരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളായ ബോംബെ ( മുംബൈ), കല്‍ക്കട്ട, മദ്രാസ് (ചെന്നൈ) തുടങ്ങിയവയെക്കാള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രമാണ് അനന്തപുരിക്കുള്ളത്. യൂറോപ്യന്മാരുടെ വരവിനുശേഷമാണ് മേല്‍പ്പറഞ്ഞ...



വീരഭദ്ര മുതലിയാരുടെ സങ്കടഹര്‍ജി

ജീവിതത്തില്‍ ആര്‍ക്കാണ് സങ്കടങ്ങളില്ലാത്തത്? പാമരനും പണ്ഡിതനും സങ്കടങ്ങളുണ്ട്. ദരിദ്രനും ധനികനും സങ്കടങ്ങളുണ്ട്. എന്തിനേറെ, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കുപോലും സങ്കടങ്ങളുണ്ട്. സങ്കടനിവാരണത്തിനായി ദൈവങ്ങളുടെ മുമ്പാകെയോ, അധികാരസ്ഥാനങ്ങളുടെ മുമ്പാകെയോ ഇക്കൂട്ടരെത്തുന്നു....



ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ ഒരു രാജകീയ എഴുന്നള്ളത്ത്‌

നഗരപ്പഴമ വൈദ്യുത വിളക്കുകളോ സൗരോര്‍ജ വിളക്കുകളോ ഇല്ലാതിരുന്ന കാലം. മണ്ണെണ്ണ വിളക്കുകള്‍ പ്രചാരത്തിലെത്തിയിരുന്നില്ല. അങ്ങനെയുള്ള ഒരു കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ മഹാരാജാവ് (1860-1880) ആദ്യമായി മദ്രാസിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇന്നത്തെ...



ഓലമേഞ്ഞ കല്ലായിപ്പാലം

''ഇത് കല്ലായിപ്പാലത്തിന്റെ ചരിത്രം പറയുന്ന രേഖകളാണ്. പൈതൃകത്തിന് ഒരുപക്ഷേ, ഇത് ഉപകാരപ്പെടും'' എന്ന മുഖവുരയോടെയാണ് വര്‍ഗീസ് ഒരു ഫയല്‍ എന്റെ മുന്നിലെത്തിച്ചത്. കല്ലായിപ്പാലത്തിന്റെ ചരിത്രം ഈ പംക്തിയില്‍ ഇതിനുമുമ്പ് എഴുതിയതാണല്ലോ എന്ന് ഓര്‍മിപ്പിച്ചപ്പോള്‍ ചിരിച്ചുകൊണ്ട്...



'ഭാര്യയ്ക്കു പകരം എനിക്കൊരു കാറ് തരൂ'

സമര്‍ഥരും കര്‍മനിരതരുമായ ഒട്ടനവധി കളക്ടര്‍മാര്‍ നമുക്കുണ്ടായിരുന്നു. കനോലി, റോബിന്‍സണ്‍, വില്യം ലോഗന്‍, ഇവാന്‍സ്, ഇന്‍സ്, ഫ്രാന്‍സിസ് അങ്ങനെ പോകുന്നു ആ പ്രതിഭകളുടെ പട്ടിക. ഇവരൊക്കെ നമ്മുടെ ഓര്‍മകളില്‍ ജീവിക്കുന്നത് അവരുടെ സേവനങ്ങളുടെ ബാക്കിപത്രങ്ങള്‍കൊണ്ടുമാത്രം....



മലബാറിലെ ഹിന്ദു-മുസ്‌ലിം ബന്ധം

കേരളത്തിലെ ഭരണകൂടം കയ്യാളിയിരുന്ന മേല്‍ജാതിക്കാര്‍ക്കും അവരെ സഹായിച്ചിരുന്ന നായന്മാരടക്കമുള്ളവര്‍ക്കും തീരപ്രദേശങ്ങളിലെ മുസ്‌ലിങ്ങളുമായി ആരോഗ്യകരമായ ബന്ധമുണ്ടാകാന്‍. പ്രധാന കാരണം മുസ്‌ലിം കടല്‍ക്കച്ചവടക്കാരുമായുള്ള നല്ല ബന്ധമായിരുന്നു. എല്ലാ കച്ചവടത്തിനും...



വില്യം ലോഗന്‍ കണ്ട മലബാറിലെ കൃസ്ത്യാനികള്‍

മലയാളക്കരയിലെ കൃസ്ത്യാനികളെ മുഖ്യമായും നാലുവിഭാഗങ്ങളായി തരംതിരിക്കാം. 1. സിറിയന്‍ (സുറിയാനി) 2. റോമോ - സിറിയന്‍ 3. റോമന്‍ കത്തോലിക്കര്‍ - സാധാരണ ലാറ്റിന്‍ ആചാരക്രമങ്ങള്‍ സ്വീകരിച്ചവര്‍ 4. പ്രൊട്ടസ്റ്റന്റുകള്‍ - എല്ലാ ഉള്‍പ്പിരിവുകളും ഉള്‍പ്പെടെ സുറിയാനി റോമോസുറിയാനി...



മലബാറില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നുതിന്നിട്ടുണ്ട്‌

'അഗ്നിപരീക്ഷ' വഴിക്ക് കുറ്റക്കാരെ വിചാരണചെയ്യുന്ന സമ്പ്രദായം ഇക്കാലത്തും സാധാരണമാണ് - അതിന്റെ ഭാവരൂപങ്ങളുടെ കാര്‍ക്കശ്യം അനിവാര്യമായും അപ്രത്യക്ഷമായി വരികയാണെന്നിരിക്കിലും. തിളയ്ക്കുന്ന നെയ്യില്‍ കൈപ്പത്തി താഴ്ത്തി നിരപരാധിത്വം തെളിയിക്കുന്ന ഈ സമ്പ്രദായം സംബന്ധിച്ച്...



മാനാഞ്ചിറയുടെ എഴുതാപ്പുറങ്ങള്‍

കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമാണ് മാനാഞ്ചിറ മൈതാനം. ഇന്നിതു മാനാഞ്ചിറ പാര്‍ക്കായി അറിയപ്പെടുന്നു. ആധുനിക വാസ്തുഭംഗി മുഴുവനായും ആവാഹിച്ചെടുത്ത കവാടവും ചുറ്റുമതിലുകളും. അകത്തുചെന്നാല്‍ നഗരത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഹരിതഭംഗി. നമ്മുടെ കണ്ണിനു കുളിരേകാന്‍...



ബനിയന്റെ കഥ: ബനിയകളുടെയും

നാം ധരിക്കാറുള്ള ബനിയനും ആല്‍മരവും തമ്മില്‍ ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും നിങ്ങളുടെ മറുപടി. പ്രത്യക്ഷത്തില്‍ വലിയ ബന്ധമൊന്നും ഇല്ല എന്നത് ശരിതന്നെ. എന്നാല്‍ ബനിയന്‍ എന്ന പദവും ആല്‍മരത്തിന്റെ ഇംഗ്ലീഷ് നാമമായ ബനിയന്‍ ട്രീ എന്ന പദവും തമ്മില്‍...



റെയില്‍വേസ്റ്റേഷനുകളും നഗരങ്ങളും

അനാദികാലംമുതല്‍ നാം കേട്ടുപരിചയിച്ച ഒരു കുസൃതിച്ചോദ്യമുണ്ട്: 'അണ്ടിയോ മൂത്തത്, മാവോ മൂത്തത്?' എന്ന ആരെയും ചിന്താകുഴപ്പത്തിലാക്കുന്ന ഒരു കുസൃതിച്ചോദ്യം. ഒരിക്കല്‍ ഞാനീ ചോദ്യം സോമന്‍സാറിലേക്കുമെത്തിച്ചു. എല്ലാ ചോദ്യങ്ങളെയും ചൂരല്‍ എന്ന പരിചകൊണ്ട് തടുക്കുന്ന...






( Page 7 of 10 )






MathrubhumiMatrimonial