ഇവിടെ കമല ഇപ്പോഴും ജീവിക്കുന്നു

കൊച്ചി: രണ്ടുവര്‍ഷത്തെ ഇടവേള. കടവന്ത്ര റോയല്‍ സ്റ്റേഡിയം മാന്‍ഷന്‍ 'വണ്‍-ബി'യില്‍ ക്യാമറാക്കണ്ണുകള്‍ വീണ്ടും ഇടവിടാതെ മിന്നി. പക്ഷേ, ഇക്കുറി 'വണ്‍-ബി' അനാഥമായിരുന്നു. ഗൃഹനായിക ഉപേക്ഷിച്ചു പോയ ചില അടയാളങ്ങള്‍ മാത്രം. കുറെയേറെ ഫലകങ്ങള്‍, പ്രശസ്തിപത്രങ്ങള്‍. അതിലുമേറെ പുസ്തകങ്ങള്‍....



കമലദളം കൊഴിഞ്ഞു

വിശ്വകഥാകാരിക്ക് അശ്രുപൂജ പുണെ: ദേശകാലാതീതമായ എഴുത്തും ജീവിതവും താണ്ടിയ കമലാ സുരയ്യയെന്ന വിശ്വകഥാകാരിയുടെ അന്ത്യവിശ്രമം തിരുവനന്തപുരത്ത്. കമലാദാസും മാധവിക്കുട്ടിയും സുരയ്യയുമൊക്കെയായി ഓരോ മലയാളിയുടെയും മനസ്സിനെ അനുഭൂതിസാന്ദ്രമാക്കിയ കഥാകാരിയുടെ കബറടക്കം...



കമല സുരയ്യ ഓര്‍മയായി

പുണെ: മലയാളിയുടെ വായനാലോകത്ത് സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി കമല സുരയ്യ(75) അന്തരിച്ചു. പുണെയിലെ ജഹാംങ്കീര്‍ ആസ്​പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായ കമല ഒരുമാസമായി ആസ്​പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു....



ആമിയുടെ ആരാധകന്‍

ഒരു കാലം നഷ്ടപ്പെട്ടു. യുഗം നഷ്ടപ്പെട്ടു. ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. ആമി വിട്ടുപിരിഞ്ഞ വിവരം നടുക്കത്തോടെയാണ് അറിഞ്ഞത്. സുഖമില്ലാത്തവിവരം അറിയാമായിരുന്നു. എങ്കിലും അന്ത്യം ഇത്രയടുത്തായിരുന്നുവെന്ന് മനസ്സിലായിരുന്നില്ല നാല് ആഴ്ചയ്ക്കുമുമ്പ് ഞങ്ങള്‍...



സ്‌നേഹം ആവാഹിച്ച രുദ്രാക്ഷം

വലിയൊരു വടവൃക്ഷം പോലെ മനസ്സില്‍ പടര്‍ന്നു നില്ക്കുകയാണ് എന്റെ പ്രിയപ്പെട്ട കഥാകാരിയെക്കുറിച്ചുള്ള ഓര്‍മകള്‍ പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോഴാണ് മാധവിക്കുട്ടിയുടെ കഥകള്‍ വായിച്ചു തുടങ്ങുന്നത്. 1950കളുടെ മധ്യകാലം. തകഴിയെയും കേശവദേവിനെയും പോലുള്ളവരുടെ കഥകളാണ്...



എഴുത്തിന്റെ നിത്യവസന്തം

തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ 1934 മാര്‍ച്ച് 31നായിരുന്നു കമലയുടെ ജനനം കൊല്‍ക്കത്തയില്‍ വാല്‍ഫോര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ വി.എം. നായര്‍. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ എന്ന നിലയില്‍...



ഇവിടെ കമല ഇപ്പോഴും ജീവിക്കുന്നു

കൊച്ചി: രണ്ടുവര്‍ഷത്തെ ഇടവേള. കടവന്ത്ര റോയല്‍ സ്റ്റേഡിയം മാന്‍ഷന്‍ 'വണ്‍-ബി'യില്‍ ക്യാമറാക്കണ്ണുകള്‍ വീണ്ടും ഇടവിടാതെ മിന്നി. പക്ഷേ, ഇക്കുറി 'വണ്‍-ബി' അനാഥമായിരുന്നു. ഗൃഹനായിക ഉപേക്ഷിച്ചു പോയ ചില അടയാളങ്ങള്‍ മാത്രം. കുറെയേറെ ഫലകങ്ങള്‍, പ്രശസ്തിപത്രങ്ങള്‍. അതിലുമേറെ പുസ്തകങ്ങള്‍....



ഓര്‍മയുടെ വഴിത്താരയില്‍ 'ആമി'യുടെ കളിക്കൂട്ടുകാരി...

ഗുരുവായൂര്‍: മാധവിക്കുട്ടിയുമായുള്ള ബാല്യകാലം ഓര്‍ത്തെടുക്കുകയാണ് പുന്നയൂര്‍ക്കുളത്തെ തെണ്ടിയത്ത് കാര്‍ത്ത്യായനിയമ്മ. മാധവിക്കുട്ടിയുമായി നാലപ്പാട്ടെ മുറ്റത്ത് കളിച്ചുവളര്‍ന്നതിന്റെ ഓര്‍മകള്‍ പങ്കിടുമ്പോള്‍ അവര്‍ അറിയാതെ വിങ്ങി-'ആ വിയോഗം താങ്ങാനാവുന്നില്ല'....



മുംബൈയെ പ്രണയിച്ച ആമി

മുംബൈ: ജീവിതത്തിന്റെ വസന്തകാലത്താണ് മാധവിക്കുട്ടി മുംബൈയെ അത്രമാത്രം പ്രണയിച്ചത്. മുംബൈയിലെ സൗഹൃദസദസ്സുകള്‍, സാഹിത്യകാരന്മാരുമായുള്ള കൂടിച്ചേരലുകള്‍, സാഹിത്യവേദികളിലെ സാന്നിധ്യം അങ്ങിനെ തന്റെ ജീവിതത്തിന്റെ വസന്തമത്രയും ആമിയെന്ന അന്നത്തെ മാധവിക്കുട്ടി തിരിച്ചുപിടിക്കുകയായിരുന്നു....



ഒരു നല്ല അയല്‍ക്കാരി; പാവം സ്ത്രീ

തിരുവനന്തപുരം: വീട്ടിലേക്ക് ഒരു കൂട നിറയെ പൂച്ചക്കുഞ്ഞുങ്ങളെ കൊടുത്തയച്ചത്, വളര്‍ത്തുനായയെ സ്വര്‍ണമാലയണിച്ച് കൊണ്ടുനടന്നത്..... ഒരിക്കല്‍ കമലാസുരയ്യയുടെ അയല്‍ക്കാരിയായിരുന്ന രാജേശ്വരി തമ്പിക്ക് അവര്‍ നല്‍കിയത് കഥകളല്ല; കഥയുള്ള ഓര്‍മകളാണ്. കമലാസുരയ്യ വേര്‍പിരിഞ്ഞ...



'ജാനുവമ്മയ്ക്ക്' ഓര്‍ക്കാനുണ്ട് ഏറെ

കോഴിക്കോട്: 'ജാനുവമ്മ' കമലസുരയ്യയ്ക്ക് വെറുമൊരു കഥാപാത്രമായിരുന്നില്ല. അവര്‍ തമ്മിലുള്ളത് മൂന്നു പതിറ്റാണ്ടിലേറെയുള്ള ആത്മബന്ധമാണെന്നു പറയാം. പരസ്​പരം തുറന്നുപറഞ്ഞ്, യാത്രകളില്‍ കൂട്ടായി... 'ജാനുവമ്മ' എന്ന കഥാപാത്രത്തിന്റെ മാതൃക ചിരുതേയിയമ്മയാണെന്ന് ഇതിനോടകം പ്രസിദ്ധമായിക്കഴിഞ്ഞു....



കമല സുരയ്യ പ്രതിഭയുടെ പ്രോജ്വലത

ഭാഷയില്‍ വിദഗ്ദ്ധമായ ശിക്ഷണം ലഭിക്കാതെ സാഹിത്യ രചനയില്‍ അത്യുന്നത സ്ഥാനം നേടിയ പ്രതിഭാശാലികളുടെ ഉന്നത നിരയിലാണ് മലയാള ചെറുകഥകള്‍ രചിച്ച മാധവിക്കുട്ടിയുടെയും ഇംഗ്ലീഷ് കവിതകള്‍ രചിച്ച കമലാദാസിന്റെയുംസ്ഥാനം. കൊല്‍ക്കത്തയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിദ്യാഭ്യാസത്തിന്റെ...



പ്രണയത്തിന്റെ രാജ്ഞി

ഹൃദയത്തിന്റെ ഖജനാവ് നിറയെ പ്രണയത്തിന്റെ തങ്കനാണയങ്ങള്‍ അവസാനംവരെ കാത്തുസൂക്ഷിച്ച രാജ്ഞി ഒടുവിലിതാ, ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു; ജ്വലിക്കുന്ന പ്രണയാക്ഷരങ്ങള്‍ നമുക്ക് ബാക്കിവെച്ചുകൊണ്ട്. സ്നേഹത്തെ അഥവാ, പ്രണയത്തെക്കുറിച്ച് ഇത്രമാത്രം എഴുതുകയും...



തിരിച്ചുവരാന്‍ കൊതിയോടെ...

പൂനെയില്‍ മലയാളിയുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ കാണാന്‍ സുഹൃത്ത് ശാരദാ രാജീവനൊപ്പം ചെന്ന അനുഭവം എഴുതുകയാണ് പത്രപ്രവര്‍ത്തകയായ ലീലാ മേനോന്‍ കമലയുടെ കണ്ണുകള്‍ വിഹ്വലമായിരുന്നു. തുളുമ്പാന്‍ വെമ്പുന്നപോലെ. വിതുമ്പുന്ന ചുണ്ടുകള്‍. കമല നിര്‍ന്നിമേഷയായി നോക്കിക്കിടന്നു....



കമല നടന്നുതീര്‍ത്ത വഴികള്‍

1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ പ്രകൃതിയും ഏകാന്തതയും കുട്ടിയായ കമലയുടെ ചിന്തകളില്‍ കൂടുകൂട്ടി. പ്രശസ്തരായ അച്ഛനും അമ്മയും. അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ....



സ്ഥാനാര്‍ഥിയായി തലസ്ഥാനത്ത്‌

തിരുവനന്തപുരം: മാധവിക്കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ എഴുത്തിന്റെ വഴിയില്‍ നിന്നും വേറിട്ടുനടന്ന സ്ഥാനാര്‍ഥിയുടെ ദൃശ്യങ്ങള്‍ തലസ്ഥാനമനസ്സില്‍ മിന്നിമറഞ്ഞു. 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മാധവിക്കുട്ടി സ്ത്രീകളുടെയും...






( Page 2 of 3 )






MathrubhumiMatrimonial