githadharsanam
ഗീതാദര്‍ശനം - 248

അക്ഷരബ്രഹ്മയോഗം അന്തകാലേ ച മാമേവ സ്മരന്‍ മുക്ത്വാ കളേബരം യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ ആരാണോ അവസാനസമയത്തും എന്നെത്തന്നെ സ്മരിച്ചുകൊണ്ട് ദേഹത്തില്‍ നിന്ന് (ഇന്ദ്രിയമനോബുദ്ധികളില്‍ നിന്ന്) മുക്തനാകുന്നത് അവന്‍ എന്നില്‍ ലയിക്കുന്നു. അതില്‍ സംശയമില്ല....



ഗീതാദര്‍ശനം - 247

അക്ഷരബ്രഹ്മയോഗം ശ്രീഭഗവാനുവാച: അക്ഷരം ബ്രഹ്മ പരമം സ്വഭാവോശധ്യാത്മമുച്യതേ ഭൂതഭാവോദ്ഭവകരഃ വിസര്‍ഗഃ കര്‍മസംജ്ഞിതഃ അധിഭൂതം ക്ഷരോ ഭാവഃ പുരുഷശ്ചാധിദൈവതം അധിയാജ്ഞോശഹമേവാത്ര ദേഹേ ദേഹഭൃതാം വര ശ്രീഭഗവന്‍ പറഞ്ഞു: പരമോത്കൃഷ്ടവും നാശരഹിതവുമായത് ബ്രഹ്മം. പുരുഷോത്തമന്റെ...



ഗീതാദര്‍ശനം - 246

അര്‍ജുന ഉവാച- കിം തത് ബ്രഹ്മ കിമധ്യാത്മം കിം കര്‍മ പുരുഷോത്തമ അധിഭൂതം ച കിം പ്രോക്തം അധിദൈവം കിമുച്യതേ 1 അധിയജ്ഞഃ കഥം കോ/ത്ര ദേഹേ/സ്മിന്‍ മധുസൂദന പ്രയാണകാലേ ച കഥം ജ്ഞേയോ/സി നിയതാത്മഭിഃ 2 അര്‍ജുനന്‍ ചോദിച്ചു- അല്ലയോ പുരുഷോത്തമാ, ഇപ്പറഞ്ഞ ആ ബ്രഹ്മം എന്താണ്? അധ്യാത്മം...



ഗീതാദര്‍ശനം - 245

അക്ഷരബ്രഹ്മയോഗം പറയുന്ന ആള്‍ ഉപയോഗിക്കുന്ന അടിസ്ഥാനപദങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് കേള്‍ക്കുന്ന ആള്‍ കൃത്യമായി അറിഞ്ഞിരുന്നാലല്ലേ, പറയുന്ന കാര്യം ശരിയായി മനസ്സിലാകൂ? ഉദാഹരണത്തിന്, ദൈവമെന്ന വാക്കിന്റെ അര്‍ഥത്തെപ്പറ്റി നിശ്ചിതമായ പൊതുധാരണ ഇല്ലാത്തവര്‍...



ഗീതാദര്‍ശനം - 244

ജ്ഞാനവിജ്ഞാന യോഗം സാധിഭൂതാധിദൈവം മാം സ്വാധിയജ്ഞം ച യേ വിദുഃ പ്രയാണകാലേശപി ച മാം തേ വിദുര്‍യുക്തചേതസഃ അധിഭൂതം അധിദൈവം ഇവയോടുകൂടിയവനായും അധിയജ്ഞത്തോടുകൂടിയവനായും എന്നെ ആരറിയുന്നുവോ സമാഹിതചിത്തരായ അവര്‍ മരണസമയത്തുപോലും എന്നെ അറിയുന്നു. അധിഭൂതം 4 (ശരീരമുള്‍പ്പെടെയുള്ള)...



ഗീതാദര്‍ശനം - 243

ജരാമരണമോക്ഷായ മ മാശ്രിത്യ യതന്തി യേ തേ ബ്രഹ്മ തദ്‌വിദുഃ കൃസ്‌നം അധ്യാത്മം കര്‍മ ചാഖിലം ആര്‍ എന്നെ ആശ്രയമാക്കി ജരാമരണമുക്തിക്കായി പ്രയത്‌നനിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും മുഴുവന്‍ കര്‍മങ്ങളെയും എല്ലാ അധ്യാത്മരഹസ്യങ്ങളെയും അറിയുന്നു. എല്ലാവരുമുള്ളത് ബ്രഹ്മത്തില്‍ത്തന്നെ...



ഗീതാദര്‍ശനം - 242

ജ്ഞാനവിജ്ഞാന യോഗം യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകര്‍മണാം തേ ദ്വന്ദ്വമോഹനിര്‍മുക്താഃ ഭജന്തേ മാം ദൃഢവ്രതാഃ എന്നാല്‍, പുണ്യകര്‍മങ്ങളുടെ ഫലമായി യാതൊരു മനുഷ്യരുടെ പാപം നശിച്ചിരിക്കുന്നുവോ അവര്‍ സുഖദുഃഖഭ്രമങ്ങളില്‍നിന്ന് വിമുക്തരായി നിശ്ചയദാര്‍ഢ്യത്തോടെ...



ഗീതാദര്‍ശനം - 240

ജ്ഞാനവിജ്ഞാന യോഗം വേദാഹം സമതീതാനി വര്‍ത്തമാനാനി ചാര്‍ജുന ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന ഹേ അര്‍ജുന, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയുമായ ചരാചരങ്ങളെ (എല്ലാം) ഞാന്‍ അറിയുന്നു. എന്നെയാകട്ടെ, ആരും അറിയുന്നില്ല. പരമാത്മാവ് പ്രജ്ഞാനം തന്നെയാണ്,...



ഗീതാദര്‍ശനം - 241

ജ്ഞാനവിജ്ഞാനയോഗം ഇച്ഛാദ്വേഷസമുത്‌ഥേന ദ്വന്ദ്വമോഹേന ഭാരത സര്‍വഭൂതാനി സംമോഹം സര്‍ഗേ യാന്തി പരന്തപ ശത്രുതാപകനും ഭരതവംശജനുമായ ഹേ അര്‍ജുനാ, ഇച്ഛാദ്വേഷങ്ങളില്‍നിന്നുണ്ടാകുന്ന ദ്വന്ദ്വമോഹങ്ങള്‍ കാരണം എല്ലാ ചരാചരങ്ങളും പിറവിയിലേതന്നെ അറിവില്ലായ്മയില്‍ പെട്ടുപോകുന്നു....



ഗീതാദര്‍ശനം - 239

ജ്ഞാനവിജ്ഞാന യോഗം നാഹം പ്രകാശഃ സര്‍വസ്യ യോഗമായാസമാവൃതഃ മൂഡോശയം നാഭിജാനാതി ലോകോമാമജമവ്യയം യോഗമായയാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന എന്നെ എല്ലാവര്‍ക്കും കാണാനാവുന്നില്ല. (അതിനാല്‍) ഈ മൂഢലോകം എന്നെ ജനനവും നാശവുമില്ലാത്തവനായി അറിയുന്നില്ല. പരാപ്രകൃതിയില്‍ ത്രിഗുണങ്ങളുടെ...



ഗീതാദര്‍ശനം - 238

ജ്ഞാനവിജ്ഞാനയോഗം അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ പരം ഭാവമജാനന്തഃ മമാവ്യയമനുത്തമം നാശരഹിതവും സര്‍വോത്തമവും എല്ലാറ്റിനും അതീതവുമായ എന്റെ (യഥാര്‍ഥ) സ്വരൂപത്തെ അറിയാത്ത അവിവേകികള്‍ ഇന്ദ്രിയമനോബുദ്ധികള്‍ക്ക് വിഷയമല്ലാത്ത എന്നെ (പരമാത്മസ്വരൂപത്തെ)...



ഗീതാദര്‍ശനം - 237

ജ്ഞാനവിജ്ഞാന യോഗം അന്തവത്തു ഫലം തേഷാം തത്ഭവത്യല്പമേധസാം ദേവാന്‍ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി ദേവന്മാരെ പൂജിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പക്ഷേ, അല്പബുദ്ധികളായ അവര്‍ക്കു ലഭിക്കുന്ന (പ്രയത്‌നന) ഫലം അവസാനമുള്ളതായി ഭവിക്കുന്നു. എന്റെ (പരമാത്മാവിന്റെ)...



ഗീതാദര്‍ശനം - 236

സ തയാ ശ്രദ്ധയാ യുക്തഃ തസ്യാരാധനമീഹതേ ലഭതേ ച തതഃ കാമാന്‍ മയൈവ വിഹിതാന്‍ ഹിതാന്‍ ആ (മേല്പറഞ്ഞ) ഭക്തന്‍ അപ്രകാരമുള്ള (ദൃഢമായ) വിശ്വാസത്തോടെ അതിനെ (ആ ദേവതയെ) ആരാധിക്കുന്നു. അതില്‍നിന്ന് (ആ ദേവത മുഖേന) അവന് ഞാന്‍തന്നെ നല്കുന്ന ഇഷ്ടഫലങ്ങള്‍ കിട്ടുകയും ചെയ്യുന്നു എന്ന് സ്​പഷ്ടം....



ഗീതാദര്‍ശനം - 235

ജ്ഞാനവിജ്ഞാന യോഗം യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാര്‍ച്ചിതുമിച്ഛതി തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം ഏതേത് ഭക്തന്‍ ഏതേത് ദേവതാരൂപത്തെ വിശ്വാസത്തോടെ പൂജിക്കുന്നതിന് ഇച്ഛിക്കുന്നോ അതത് ഭക്തന്റെ ആ വിശ്വാസത്തെത്തന്നെ ഞാന്‍ ദൃഢമാക്കി ചെയ്യുന്നു. നമ്മുടെ...



ഗീതാദര്‍ശനം - 234

ജ്ഞാനവിജ്ഞാന യോഗം കാമൈസൈ്ത സൈ്തര്‍ഹൃത ജ്ഞാനാഃ പ്രപദ്യന്തേശന്യദേവതാഃ തം തം നിയമമാസ്ഥായ പ്രകൃത്യാ നിയതാഃ സ്വയാ (പലരും) സ്വപ്രകൃതിയാല്‍ നയിക്കപ്പെട്ട് ഓരോ വിധം കാമങ്ങളാല്‍ ജ്ഞാനം അപഹരിക്കപ്പെട്ടവരായിട്ട് മറ്റു ദേവതകളെ, അതത് നിയമത്തെ ആശ്രയിച്ച്, ശരണം പ്രാപിക്കുന്നു....



ഗീതാദര്‍ശനം - 233

ജ്ഞാനവിജ്ഞാന യോഗം ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്‍ മാം പ്രപദ്യതേ വാസുദേവഃ സര്‍വമിതി സ മഹാത്മാ സുദുര്‍ലഭഃ ജ്ഞാനമാര്‍ഗത്തില്‍ ചരിക്കുന്നവന്‍ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞ് 'സര്‍വവും വാസുദേവന്‍തന്നെ' എന്ന ബോധമുണര്‍ന്ന് എന്നെ പ്രാപിക്കുന്നു. അത്തരം മഹാത്മാക്കള്‍ വളരെ...






( Page 31 of 46 )






MathrubhumiMatrimonial