githadharsanam
ഗീതാദര്‍ശനം - 439

ഭക്തിയോഗം എല്ലാ നദികളും സ്വാഭാവികമായി സമുദ്രത്തിലേക്ക് തിരിയുന്നപോലെ എല്ലാ ജീവനും പ്രപഞ്ചജീവനോട് സഹജാഭിമുഖ്യമുണ്ട്. അതിനാല്‍ ജീവനില്‍ ഭക്തി സാര്‍വലൗകികമായ നൈസര്‍ഗികധര്‍മമാണ്. അഥവാ, ഏവര്‍ക്കും ധര്‍മ്യമായിട്ടുള്ളതാണ്. ജീവന്റെ ഏറ്റവും അടിസ്ഥാനപരമായ കഴിവ് സ്‌നേഹിക്കാനുള്ള...



ഗീതാദര്‍ശനം - 438

ഭക്തിയോഗം തന്റെ പ്രിയപ്പെട്ട യജമാനന്‍േറതായാലും വീട് കത്തി ചാമ്പലായാല്‍ അതില്‍ ചുരുണ്ടുകിടക്കുന്ന സുഖം നായ്ക്കള്‍ സങ്കല്പിക്കുമെന്നൊരു പറച്ചിലുണ്ട്. മനുഷ്യരുടെ രഹസ്യമോഹങ്ങളെ കളിയാക്കാനുണ്ടായ ഈ പറച്ചില്‍, അനികേതന്‍ എന്ന വാക്കിന്റെ അര്‍ഥനിര്‍ണയത്തില്‍ പ്രസക്തമാണ്....



ഗീതാദര്‍ശനം - 437

ഭക്തിയോഗം നമ്മെ നിന്ദിക്കുന്നവരും സ്തുതിക്കുന്നവരും അവരുടെ ആവേശഭാരം ഇറക്കിവെക്കുന്നത് നമ്മുടെ അഹംഭാവമെന്ന അത്താണിയിലാണ്. അഹംഭാവമില്ലെന്ന് നല്ല നിശ്ചയമുള്ള ആളുകളെയും ഉരുപ്പടികളെയും ആരും നിന്ദിക്കയോ പുകഴ്ത്തുകയോ ഇല്ല. പൂവിന്റെ ചന്തം ആസ്വദിക്കയല്ലാതെ അതിനെ ആരും...



ഗീതാദര്‍ശനം - 436

ഭക്തിയോഗം 'ഞാന്‍' എന്ന് വേറിട്ടൊരു പ്രതിച്ഛായ ഉണ്ടെന്നു വരികിലേ അതിന് അനുകൂലവും പ്രതികൂലവുമായി നിലപാടുകളെ വേര്‍തിരിക്കേണ്ടൂ. ആ വേര്‍തിരിവാണ് ബന്ധു, ശത്രു എന്നുള്ള തരംതിരിവിന് ആസ്​പദം. ഇതേ വേര്‍തിരിവാണ് മാനാപമാനങ്ങളുടെയും നിദാനം. 'ഞാന്‍' എന്ന പ്രതിച്ഛായയ്ക്ക് മാറ്റുകൂട്ടുന്നു...



ഗീതാദര്‍ശനം - 435

ഭക്തിയോഗം സുഖം തരുന്നതിനെയും ദുഃഖമുണ്ടാക്കുന്നതിനെയും വെവ്വേറെ കള്ളികളില്‍ തരംതിരിച്ചു വെക്കുന്ന സ്വഭാവം നമ്മുടെ മനസ്സിനുണ്ട്. നല്ലത്, ചീത്ത എന്ന് ഈ കള്ളികള്‍ക്ക് നാം ലേബലൊട്ടിക്കുന്നു. നല്ലതിനായി പരക്കംപായുന്നു, ചീത്ത ഒഴിവാക്കാനും ഓടുന്നു. ഒന്നു നിന്ന് നന്നായി...



ഗീതാദര്‍ശനം - 434

ഭക്തിയോഗം യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാംക്ഷതി ശുഭാശുഭപരിത്യാഗീ ഭക്തിമാന്‍ യഃ സ മേ പ്രിയഃ ആര്‍ ആഹ്ലാദിക്കാതിരിക്കുന്നുവോ, ദ്വേഷിക്കാതിരിക്കുന്നുവോ, ദുഃഖിക്കാതിരിക്കുന്നുവോ, ആശിക്കാതിരിക്കുന്നുവോ, ശുഭാശുഭങ്ങള്‍ (എന്ന ബോധത്തെ) കൈവെടിഞ്ഞ ആ ഭക്തന്‍ എനിക്കു...



ഗീതാദര്‍ശനം - 433

ഭക്തിയോഗം മനഃസ്ഥിതിയുടെ പ്രതിഫലനമാണ് പരിസ്ഥിതി. അകത്തില്ലാത്ത വൃത്തി പുറത്തുണ്ടാവില്ല. ഉണ്ടായാലും നിലനില്‍ക്കില്ല. ശുചിത്വമില്ലെങ്കില്‍ ദേഹവും മനസ്സും ചൊറിയും. ചുറ്റുപാടില്‍ കൊതുകും ഈച്ചയും അണുക്കളും പെരുകും. ഇവയുടെ പ്രതിരൂപങ്ങള്‍ മനസ്സിലുമുയിര്‍ക്കും. രാഗദ്വേഷങ്ങളാണ്...



ഗീതാദര്‍ശനം - 432

ഭക്തിയോഗം ഗീത ഊന്നുന്നത് വ്യക്തിയിലാണ്. നല്ല ഇഷ്ടികകൊണ്ടല്ലെ നല്ല കെട്ടിടമുണ്ടാക്കാനാവൂ? ആത്മാനുഭൂതി വ്യക്തിനിഷ്ഠമാണ്, സമൂഹോത്പന്നമല്ല. സ്വയം ഭരിക്കാനാകാത്തവര്‍ക്ക് ആരെയും നന്നായി ഭരിക്കാനാവില്ല, ആരാലും നന്നായി ഭരിക്കപ്പെടാനുമാവില്ല. അത്തരക്കാര്‍ക്ക് നിയമങ്ങള്‍...



ഗീതാദര്‍ശനം - 431

ഭക്തിയോഗം സ്ഥിതപ്രജ്ഞന്‍, ജ്ഞാനി, കര്‍മയോഗി, ബ്രഹ്മവിത്ത് എന്നിങ്ങനെ 'രോഗമുക്ത'രായ ഭാഗ്യവാന്‍മാരുടെ പട്ടികയില്‍ ഇപ്പോള്‍ ഭക്തന്‍ ചേരുന്നു. വിശദാംശങ്ങളില്‍ അല്പസ്വല്പം മാറ്റമുണ്ടെങ്കിലും അടിസ്ഥാനപരമായി ഇവരുടെയെല്ലാം ലക്ഷണം ഒന്നുതന്നെയാണ്. പ്രപഞ്ചജീവനില്‍ സ്വജീവാര്‍പ്പണം...



ഗീതാദര്‍ശനം - 430

ഭക്തിയോഗം ഇങ്ങനെയുള്ള ഭക്തന്‍ എനിക്കു പ്രിയപ്പെട്ടവന്‍ എന്ന പ്രസ്താവം പ്രാപണത്തിനുള്ള അനുഭാവസൂചനയാണ്. ഒരു ജീവന് ഇത്രയുമൊക്കെ പ്രേമം പരംപൊരുളിനോടുണ്ടായാല്‍ തിരികെ അനുകൂലഭാവമുണ്ടാകുമെന്നാണ് വിവക്ഷിതം. ഇതു പരംപൊരുളിന്റെ ഒരു വിശേഷഗുണമല്ല. പിന്നെയോ, സാരൂപ്യം ലഭിക്കുന്ന...



ഗീതാദര്‍ശനം - 429

ഭക്തിയോഗം സകല ചരാചരങ്ങളോടും ദ്വേഷമില്ലാത്തവനും എല്ലാവരോടും മിത്രഭാവത്തോടുകൂടിയവനും തന്റെ എന്ന വിചാരവും അഹന്തയും ഇല്ലാത്തവനും സുഖദുഃഖങ്ങളെ ഒരുപോലെ കരുതുന്നവനും ക്ഷമാശീലനും നിത്യസന്തുഷ്ടനും എപ്പോഴും എന്നോടുതന്നെ ചേര്‍ന്നിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും...



ഗീതാദര്‍ശനം - 428

ഭക്തിയോഗം സര്‍വകര്‍മപരിത്യാഗം എന്ന ആശയത്തെ ഇവിടെ വീണ്ടും മുച്ചൂടും നിരാകരിക്കുന്നു. കര്‍മം ചെയ്യാത്തവന് കര്‍മഫലസങ്കല്പമെവിടെ? ഇല്ലാത്തതെങ്ങനെ ത്യജിക്കാന്‍? സര്‍വകര്‍മപരിത്യാഗിക്ക് കര്‍മഫലത്യാഗം ചെയ്യാന്‍ അവസരമേ ഇല്ല. കുട്ടിയെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ...



ഗീതാദര്‍ശനം - 427

ഭക്തിയോഗം ശ്രേയോ ഹി ജ്ഞാനമഭ്യാസാത് ജ്ഞാനാധ്യാനം വിശിഷ്യതേ ധ്യാനാല്‍ കര്‍മഫലത്യാഗഃ ത്യാഗാച്ഛാന്തിരനന്തരം അഭ്യാസത്തേക്കാള്‍ ജ്ഞാനംതന്നെ ശ്രേഷ്ഠം. ജ്ഞാനത്തേക്കാള്‍ ധ്യാനം വിശിഷ്ടം. ധ്യാനത്തേക്കാള്‍ ഉത്തമമാണ് കര്‍മഫലത്യാഗം. ത്യാഗാനന്തരം ശാന്തി കൈവരുന്നു....



ഗീതാദര്‍ശനം - 426

ഭക്തിയോഗം ലോകമാന്യതിലകനും മഹാത്മാഗാന്ധിയും അരവിന്ദമഹര്‍ഷിയും തങ്ങളുടെ ഗീതാവ്യാഖ്യാനങ്ങളില്‍ നിഷ്‌കാമകര്‍മത്തിനാണ് പ്രാമുഖ്യം നല്കുന്നത്. നിത്യജീവിതത്തില്‍ ഏറ്റവും എളുപ്പമായി സ്വീകരിക്കാവുന്ന വഴിയാണ് ഇത് എന്നതുതന്നെയാകാം കാരണം. ജ്ഞാനേശ്വര്‍ മഹാരാജ് ചെടികളെയും...



ഗീതാദര്‍ശനം - 425

ഭക്തിയോഗം അറിവും പ്രേമവും അഭ്യാസംകൊണ്ട് ഉണ്ടായിക്കിട്ടാന്‍ പ്രയാസം തോന്നുന്നെങ്കില്‍, വേണ്ട, മനസ്സുമായി ഗുസ്തി പിടിക്കാനൊന്നും പോകേണ്ട. അതിനു പകരം, ചെയ്യുന്ന പണിയെല്ലാം പരംപൊരുളിനുവേണ്ടി ചെയ്യാം. അപ്പോള്‍, ക്രമേണ മനസ്സ് സ്വാര്‍ഥത മതിയാക്കി പരംപൊരുളിലേക്കു വരും....



ഗീതാദര്‍ശനം - 424

ഭക്തിയോഗം അഭ്യാസേശപ്യസമര്‍ഥോശസി മത്കര്‍മപരമോ ഭവ മദര്‍ഥമപി കര്‍മാണി കുര്‍വന്‍ സിദ്ധിമവാപ്‌സ്യസി അഭ്യാസയോഗത്തിനും നീ സമര്‍ഥനല്ലെങ്കില്‍, എന്റെ (പ്രതിനിധി എന്ന നിലയില്‍) കര്‍മങ്ങള്‍ ചെയ്യുന്നതില്‍ പരമതത്പരനായി ഭവിക്കുക. എനിക്കു വേണ്ടി (താന്‍ ഒരുപകരണമാണ് എന്ന...






( Page 19 of 46 )






MathrubhumiMatrimonial