githadharsanam
ഗീതാദര്‍ശനം - 88

കര്‍മയോഗം തത്ത്വവിത്തു മഹാബാഹോ ഗുണകര്‍മ വിഭാഗയോഃ ഗുണാ ഗുണേഷു വര്‍ത്തന്തേ ഇതി മത്വാ ന സജ്ജതേ മഹാബാഹുവായ അര്‍ജുന, ഗുണങ്ങളുടെയും കര്‍മങ്ങളുടെയും മിഥ്യയും യാഥാര്‍ഥ്യവും തിരിച്ചറിയുന്നവരാകട്ടെ, ഗുണങ്ങള്‍ ഗുണങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ് എന്നറികയാല്‍, (കര്‍ത്തൃത്വയോ...



ഗീതാദര്‍ശനം - 87

കര്‍മയോഗം പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കര്‍മാണി സര്‍വ്വശഃ അഹങ്കാരവിമൂഢാത്മാ കര്‍ത്താഹമിതി മന്യതേ പ്രകൃതിയിലെ ഗുണങ്ങള്‍ക്കനുസരിച്ചാണ് എല്ലാ കര്‍മങ്ങളും ചെയ്യപ്പെടുന്നത്. അഹങ്കാരംകൊണ്ട് മൂഢരായിത്തീര്‍ന്നവര്‍ പക്ഷേ, ഈ കാര്യം ചെയ്യുന്നത് ഞാനാണ് എന്ന്...



ഗീതാദര്‍ശനം - 86

കര്‍മയോഗം ന ബുദ്ധിഭേദം ജനയേദ് അജ്ഞാനാം കര്‍മ്മസംഗിനാം ജോഷയേത് സര്‍വകര്‍മ്മാണി വിദ്വാന്‍ യുക്തഃ സമാചരന്‍ ഫലാസക്തരായി കര്‍മം ചെയ്യുന്ന അറിവില്ലാത്തവരില്‍ ബുദ്ധിഭ്രമം ജനിപ്പിക്കരുത്. എല്ലാ കര്‍മങ്ങളുംയോഗബുദ്ധിയോടെ ആചരിച്ച് അവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കുകയാണ്...



ഗീതാദര്‍ശനം - 85

കര്‍മയോഗം സക്താ കര്‍മ്മണ്യവിദ്വാംസോ യഥാ കുര്‍വ്വന്തി ഭാരത കുര്യാദ്വിദ്വാംസ്താസക്തഃ ചികീര്‍ഷുര്‍ലോകസംഗ്രഹം ഫലാസക്തരായ അവിവേകികള്‍ എത്ര ഉത്സാഹത്തോടെയാണോ കര്‍മ്മം ചെയ്യുന്നത് അത്രതന്നെ ഉത്സാഹത്തോടെ വേണം അറിവുള്ളവര്‍ ലോകനന്മയെ ലാക്കാക്കി അനാസക്തരായി പ്രവര്‍ത്തിക്കാന്‍....



ഗീതാദര്‍ശനം - 84

കര്‍മയോഗം ഉത്സീതേയുരിമേ ലോകാ ന കുര്യാം കര്‍മ്മ ചേദഹം സങ്കരസ്യ ച കര്‍ത്താ സ്യാം ഉപഹന്യാമിമാ പ്രജാഃ ഞാന്‍ കര്‍മ്മം ചെയ്യുന്നില്ലെന്നു വന്നാല്‍ ലോകം അധഃപതിച്ചുപോകും. എല്ലാം കൂടിക്കുഴയുന്നതിന് ഞാന്‍ കാരണമാകും. ഇക്കാണായ എല്ലാവരും മലിനമാകാന്‍ ഇടയാകയും ചെയ്യും....



ഗീതാദര്‍ശനം - 83

കര്‍മയോഗം യദി ഹ്യഹം ന വര്‍ത്തേയം ജാതു കര്‍മ്മണ്യതന്ദ്രിതഃ മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ എന്തുകൊണ്ടെന്നാല്‍, അര്‍ജുന, ഞാന്‍ എപ്പോഴെങ്കിലും ജാഗ്രതയോടെ കര്‍മങ്ങളില്‍ വ്യാപരിക്കാതിരുന്നാല്‍ ആളുകളെല്ലാവരും എല്ലാ വിധത്തിലും എന്റെ...



ഗീതാദര്‍ശനം - 82

കര്‍മയോഗം ന മേ പാര്‍ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന നാനവാപ്മാവപ്തവ്യം വര്‍ത്ത ഏവ ച കര്‍മണി അല്ലയോ അര്‍ജുന, എനിക്ക് ചെയ്യേണ്ടതായി മൂന്നു ലോകങ്ങളിലും കര്‍ത്തവ്യങ്ങള്‍ ഒന്നുംതന്നെ ഇല്ല. നേടാത്ത ഒന്നുമില്ല. നേടേണ്ടതായും ഒന്നുമില്ല. എങ്കിലും ഞാന്‍ സദാ...



ഗീതാദര്‍ശനം - 81

കര്‍മയോഗം യദ്യദാചരതി ശ്രേഷ്ഠഃ തത്തദേവേതരോ ജനഃ സ യത് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ ശ്രേഷ്ഠന്‍മാര്‍ ആചരിക്കുന്നതെന്തൊ അതുതന്നെ മറ്റുള്ളവരും ചെയ്യുന്നു. അവര്‍ പ്രമാണമാക്കി ചെയ്യുന്നതിനെ ലോകര്‍ പിന്‍തുടരുന്നു. കര്‍മംകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നതിലൂടെയാണ്...



ഗീതാദര്‍ശനം - 80

കര്‍മയോഗം കര്‍മ്മണൈവ ഹി സംസിദ്ധിം ആസ്ഥിതാ ജനകാദയാഃ ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍തുമര്‍ഹസി ജനകമഹാരാജാവ് മുതലായവര്‍ കര്‍മങ്ങളിലൂടെത്തന്നെയാണ് ജീവിതസാക്ഷാത്കാരം നേടിയത്. അതിനാല്‍, ലോകനന്മയ്ക്കായിട്ടെങ്കിലും (കര്‍മം) ചെയ്യാന്‍ നീ ബാദ്ധ്യസ്ഥനാണ്. അര്‍ഥകാമങ്ങള്‍ക്ക്...



ഗീതാദര്‍ശനം - 79

കര്‍മയോഗം നൈവ തസ്യ കൃതേനാര്‍ഥോ നാകൃതേ നേഹ കശ്ചന ന ചാസ്യ സര്‍വഭൂതേഷു കശ്ചിദര്‍ത്ഥവ്യപാശ്രയഃ അത്തരമൊരാള്‍ക്ക് എന്തെങ്കിലുമൊന്നു ചെയ്തിട്ട് ഒന്നും നേടാനില്ല. എന്തെങ്കിലുമൊന്ന് ചെയ്യാഞ്ഞാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അയാള്‍ക്ക് പ്രപഞ്ചത്തിലുള്ള ഒന്നിനെയും...



ഗീതാദര്‍ശനം - 78

കര്‍മയോഗം ഏവം പ്രവര്‍ത്തിതം ചക്രം നാനുവര്‍ത്തയതീഹ യഃ അഘായുരിന്ദ്രിയാരാമോ മോഘം പാര്‍ഥ സ ജീവതി ഹേ പാര്‍ഥ, ഈ വിധം പ്രവര്‍ത്തിക്കുന്ന (കര്‍മ) ചക്രത്തെ അനുവര്‍ത്തിക്കാതെ ആരുണ്ടോ, അവന്‍ ഇന്ദ്രിയങ്ങള്‍ക്കടിമയും പാപംതന്നെയായ ആയുസ്സോടുകൂടിയവനും ജീവിതം പാഴാക്കിക്കളയുന്നവനുമാകുന്നു....



ഗീതാദര്‍ശനം - 77

കര്‍മയോഗം അനാദ് ഭവന്തി ഭൂതാനി പര്‍ജ്ജന്യാദന്നസംഭവഃ യജ്ഞാദ്ഭവതി പര്‍ജ്ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം തസ്മാത് സര്‍വഗതം ബ്രഹ്മ നിത്യം യഞ്ഞേ പ്രതിഷ്ഠിതം (ജീവജാലങ്ങള്‍ അന്നത്തില്‍നിന്ന് ഉണ്ടാകുന്നു. അന്നം മഴയില്‍നിന്ന്...



ഗീതാദര്‍ശനം - 76

കര്‍മയോഗം യജ്ഞശിഷ്ടാശിന സന്തോ മുച്യന്തേ സര്‍വകില്ബിഷൈഃ ഭുഞ്ജതേ തേ ത്വഘം പാപ യേ പചന്ത്യാത്മകാരണാത് പ്രകൃത്യനുരൂപവും ഈശ്വരാരാധനാതുല്യവുമായ ലോകസേവനം (യജ്ഞം) കൊണ്ട് ഉപജീവനം കഴിക്കുന്ന സജ്ജനങ്ങളെ ഒരുവിധ കളങ്കവും ബാധിക്കുന്നില്ല. എന്നാല്‍ തന്‍കാര്യം മാത്രം...



ഗീതാദര്‍ശനം - 75

കര്‍മയോഗം ഇഷ്ടാന്‍ ഭോഗാന്‍ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ തൈര്‍ദത്താന പ്രദായൈഭ്യോ യോ ഭുങ്‌ക്തേ സ്‌തേന ഏവ സഃ യജ്ഞഭാവനയോടെ പരിസേവിക്കപ്പെടുന്ന ആ ദേവകള്‍ ഇഷ്ടാനുസാരം സുഖസൗകര്യങ്ങള്‍ തരാതിരിക്കില്ല. ഇങ്ങനെ കിട്ടുന്നതിന് പകരമായി (ആ ദേവകളെ പരിപോഷിപ്പിക്കുന്നതിലേക്ക്)...



ഗീതാദര്‍ശനം - 74

കര്‍മയോഗം ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ പരസ്​പരം ഭാവയന്തഃ ശ്രേയഃ പരമവാപ്‌സ്യഥ (അങ്ങനെയുള്ള) കര്‍മങ്ങള്‍കൊണ്ട് നിങ്ങള്‍ ദേവകളെ പ്രീതിപ്പെടുത്തുവിന്‍. അപ്പോള്‍ ആ ദേവകള്‍ നിങ്ങളെ സന്തോഷിപ്പിക്കും. (അവ്വിധം) അന്യോന്യം പോഷിപ്പിച്ച് പരമമായ ശ്രേയസ്സ് നേടുവിന്‍....



ഗീതാദര്‍ശനം - 73

കര്‍മയോഗം സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ അനേന പ്രസവിഷ്യധ്വം ഏഷ വോ/സ്ത്വിഷ്ട കാമധുക് (പരസ്​പരപൂരകങ്ങളായ) യജ്ഞചോദനകളോടെ പ്രജകളെ സൃഷ്ടിച്ച് പ്രജാപതി പറഞ്ഞത് ''നിങ്ങള്‍ ഇവകൊണ്ട് സ്വയം അഭിവൃദ്ധി പ്രാപിക്കുവിന്‍, ഇവ നിങ്ങള്‍ക്ക് ഇഷ്ടവരങ്ങള്‍ നല്‍കുന്ന...






( Page 41 of 46 )






MathrubhumiMatrimonial