githadharsanam
ഗീതാദര്‍ശനം - 184

സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍ പ്രശാന്താത്മാ വിഗതഭീഃ ബ്രഹ്മചാരിവ്രതേ സ്ഥിതഃ മനഃ സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ ഉടലും കഴുത്തും ശിരസ്സും നേരെ നിര്‍ത്തി ഇളകാതെ ഇരുന്ന്, നാലുപാടുമുള്ള ഒന്നും കാണാതെ...



ഗീതാദര്‍ശനം - 183

ധ്യാനയോഗം തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ ഉപവിശ്യാസനേ യുഞ്ജ്യാത് യോഗമാത്മവിശുദ്ധയേ ആ ഇരിപ്പിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയിട്ട് ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും വ്യാപാരങ്ങളെ അടക്കി തന്റെ ആത്മാവിന്റെ ശുദ്ധീകരണത്തിനായി പരമാത്മാവിനോടുള്ള...



ഗീതാദര്‍ശനം - 182

ധ്യാനയോഗം ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ നാത്യുച്ഛിതം നാതിനീചം ചൈലാജിനകുശോത്തരം ഏറെ ഉയര്‍ന്നതോ താഴ്ന്നതോ അല്ലാത്ത വൃത്തിയുള്ള ഒരിടത്ത് പുല്ലും തോലും തുണിയും മേല്‍ക്കുമേലെ വിരിച്ച ഇളക്കമില്ലാത്ത ഇരിപ്പിടത്തില്‍ സ്വയം പ്രതിഷ്ഠിച്ചിട്ട് - യോഗസൂത്രകാരനായ...



ഗീതാദര്‍ശനം - 181

ധ്യാനയോഗം യോഗീ യുഞ്ജീത സതതം ആത്മാനം രഹസി സ്ഥിതഃ ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ യോഗാരൂഢന്‍ രഹസ്യത്തില്‍ഏകനായി സ്ഥിതി ചെയ്ത് ശരീരത്തെയും മനസ്സിനെയും പ്രവര്‍ത്തിപ്പിക്കുന്ന ബോധത്തെ നിയന്ത്രിച്ച്, (വേറെ) ആഗ്രഹങ്ങളില്ലാതെയും (സമ്പാദ്യങ്ങള്‍) ഒന്നും വാരിക്കൂട്ടാതെയും...



ഗീതാദര്‍ശനം - 179

ധ്യാനയോഗം ജ്ഞാനവിജ്ഞാന തൃപ്താത്മാ കൂടസ്ഥോ വിജിതേന്ദ്രിയഃ യുക്ത ഇത്യുച്യതേ യോഗീ സമലോഷ്ടാശ്മകാഞ്ചനഃ പഠിച്ചറിവുകൊണ്ടും അനുഭവജ്ഞാനംകൊണ്ടും (സത്യാന്വേഷണത്തില്‍) തൃപ്തി കൈവന്നവനും ഇളകാത്ത ചിത്തത്തോടുകൂടിയവനും ഇന്ദ്രിയങ്ങളെ നല്ലവണ്ണം ജയിച്ചവനും മണ്ണ്, കല്ല്,...



ഗീതാദര്‍ശനം - 180

ധ്യാനയോഗം സുഹൃന്മിത്രാര്യുദാസീന- മധ്യസ്ഥദ്വേഷ്യബന്ധുഷു സാധുഷ്വപി ച പാപേഷു സമബുദ്ധിര്‍വിസിഷ്യതേ ('വിമുച്യതേ' എന്നു പാഠഭേദം) സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനന്‍, മധ്യസ്ഥന്‍, ബന്ധു ദ്വേഷത്തിന് കാരണമായവന്‍ എന്നിവരിലും നല്ലവരിലും കെട്ടവരിലും സമമായ (രാഗദ്വേഷങ്ങളറ്റ)...



ഗീതാദര്‍ശനം - 177

ധ്യാനയോഗം ബന്ധുരാത്മാത്മനസ്തസ്യ യേനാത്‌മൈവാത്മനാ ജിതഃ അനാത്മനസ്തു ശത്രുത്വേ വര്‍ത്തേതാത്‌മൈവ ശത്രുവത് ഏതൊരുവന്‍ ഇത്തരത്തില്‍ തന്റെ ആത്മാവിനെ ആത്മാവിനാല്‍ത്തന്നെ ജയിച്ചിരിക്കുന്നുവോ അവന് തന്റെ ആത്മാവ് ബന്ധുവാണ്. എന്നാല്‍, കീഴടങ്ങാത്ത ആത്മാവോടുകൂടിയവന്...



ഗീതാദര്‍ശനം - 178

ധ്യാനയോഗം ജിതാമ്‌നഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ ചൂടും തണുപ്പും സുഖവും ദുഃഖവും അതുപോലെ മാനവും അപമാനവും അനുഭവിക്കുമ്പോഴും ആത്മനിയന്ത്രണത്തോടെ പ്രശാന്തനായി സ്ഥിതിചെയ്യുന്നവനില്‍ പരമാത്മാ സാക്ഷാല്‍ ആത്മ ഭാവത്തോടുകൂടി...



ഗീതാദര്‍ശനം - 176

ധ്യാനയോഗം ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് ആത്‌മൈവഹ്യാത്മനോ ബന്ധു ആത്‌മൈവ രിപുരാത്മനഃ ആത്മാവിനെക്കൊണ്ട് ആത്മാവിനെ ഉദ്ധരിക്കണം. ആത്മാവിനെ തളര്‍ത്തരുത്. എന്തുകൊണ്ടെന്നാല്‍ ആത്മാവിന് ബന്ധു ആത്മാവു മാത്രമാണ്. ആത്മാവിന്റെ ശത്രുവും ആത്മാവുതന്നെയാണ്. മുഴുവന്‍...



ഗീതാദര്‍ശനം - 175

ധ്യാനയോഗം യദാ ഹി നേന്ദ്രിയാര്‍ഥേഷു ന കര്‍മസ്വനുഷജ്ജതേ സര്‍വസങ്കല്പസന്ന്യാസീ യോഗാരൂഢസ്തദോച്യതേ എല്ലാ സങ്കല്പങ്ങളെയും ഉപേക്ഷിച്ച ഒരുവന്‍ എപ്പോള്‍ ഇന്ദ്രിയവിഷയങ്ങളോടും കര്‍മങ്ങളോടും ഒട്ടിനില്ക്കുന്നില്ലയോ അപ്പോള്‍ അവനെ യോഗാരൂഢന്‍ എന്നു വിളി ക്കുന്നു....



ഗീതാദര്‍ശനം - 174

ധ്യാനയോഗം ആരുരുക്ഷോര്‍ മുനേര്‍യോഗം കര്‍മകാരണമുച്യതേ യോഗാരൂഢസ്യ തസൈ്യവ ശമഃ കാരണമുച്യതേ യോഗത്തെ (പരമാത്മസ്വരൂപവുമായുള്ള ചേര്‍ച്ചയെ) പ്രാപിക്കാന്‍ പ്രയത്‌നനിക്കുന്ന മുനിക്ക് (ഫലേച്ഛയില്ലാത്ത) കര്‍മം (ചിത്തശുദ്ധികരമാകയാല്‍) (ലക്ഷ്യപ്രാപ്തിക്ക്) കാരണമായി...



ഗീതാദര്‍ശനം - 173

യം സന്ന്യാസമിതി പ്രാഹുഃ യോഗം തം വിദ്ധി പാണ്ഡവ ന ഹ്യസന്ന്യസ്ത സങ്കല്പഃ യോഗീ ഭവതി കശ്ചന ഹേ പാണ്ഡവ, യാതൊന്നിനെയാണോ സന്ന്യാസം എന്നു പറയുന്നത്, അതുതന്നെയാണ് യോഗവും എന്നറിയുക. എന്തുകൊണ്ടെന്നാല്‍ സങ്കല്പത്തെ ഉപേക്ഷിക്കാതെ (സന്ന്യാസമനോഭാവമില്ലാതെ) ഒരുവനും യോഗിയാവുക...



ഗീതാദര്‍ശനം - 172

ശ്രീഭഗവാനുവാച- അനാശ്രിതഃ കര്‍മഫലം കാര്യം കര്‍മ കരോതി യഃ സ സന്ന്യാസീ ച യോഗീ ച ന നിരഗ്‌നിര്‍ന്നചാക്രിയഃ ശ്രീഭഗവാന്‍ പറഞ്ഞു- കര്‍മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യകര്‍മങ്ങളെ ആര്‍ ചെയ്യുന്നുവോ അവന്‍ സംന്യാസിയും യോഗിയും ആകുന്നു. (അല്ലാതെ) ആചാരാനുഷ്ഠാനങ്ങളെയോ (അഗ്‌നനിയെയോ)...



ഗീതാദര്‍ശനം - 171

ജ്ഞാനകര്‍മ സംന്യാസയോഗം ഗീതയിലെ പതിനെട്ട് അധ്യായങ്ങളെ ആറാറു വീതമുള്ള മൂന്നു ഭാഗങ്ങളായി കാണുന്ന പതിവുണ്ട്. ഈ മൂന്നില്‍ ഓരോ ഭാഗവും 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ ഓരോ പദത്തെ പ്രതിപാദിക്കുന്നു എന്നതാണ് ആ സങ്കല്പത്തിന്റെ കാതല്‍. ഉദാഹരണത്തിന് ആദ്യത്തെ ആറധ്യായങ്ങള്‍...



ഗീതാദര്‍ശനം - 170

ജ്ഞാനകര്‍മ സംന്യാസയോഗം ഭോക്താരം യജ്ഞതപസാം സര്‍വലോകമഹേശ്വരം സുഹൃദം സര്‍വഭൂതാനാം ജ്ഞാത്വാ മാം ശാന്തിമൃച്ഛതി യജ്ഞങ്ങളുടെയും തപസ്സുകളുടെയും ഭോക്താവും (രക്ഷിതാവെന്നും അര്‍ഥം പറയാം) സര്‍വലോകങ്ങളുടെയും മഹേശ്വരനും സകല ചരാചരങ്ങളുടെയും സുഹൃത്തുമായി (പ്രത്യുപകാര...



ഗീതാദര്‍ശനം - 169

ജ്ഞാനകര്‍മ സംന്യാസയോഗം സ്​പര്‍ശാന്‍ കൃത്വാ ബഹിര്‍ബാഹ്യാം- ശ്ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ പ്രാണാപാനൗ സമൗ കൃത്വാ നാസാഭ്യന്തരചാരിണൗ യതേന്ദ്രിയ മനോബുദ്ധിഃ മുനിര്‍മോക്ഷപരായണഃ വിഗതേച്ഛാഭയക്രോധോ യഃ സദാ മുക്ത ഏവ സഃ ബാഹ്യമായ വിഷയങ്ങളെ പുറമേ തന്നെ ഒതുക്കിയിട്ട്,...






( Page 35 of 46 )






MathrubhumiMatrimonial