githadharsanam
ഗീതാദര്‍ശനം - 326

വിഭൂതിയോഗം ഗീതാദര്‍ശനം - 326 പുരോധസാം ച മുഖ്യം മാം വിദ്ധി പാര്‍ഥ ബൃഹസ്​പതിം സേനാനീനാമഹം സ്‌കന്ദഃ സരസാമസ്മി സാഗരഃ ഹേ പാര്‍ഥാ, എന്നെ പുരോഹിതരില്‍ മുഖ്യനായ ബൃഹസ്​പതിയായി അറിയുക. സേനാനികളില്‍ ഞാന്‍ സുബ്രഹ്മണ്യനാണ്. ജലാശയങ്ങളില്‍ ഞാന്‍ സമുദ്രമാണ്. വാക്കിന്റെ പതിയാണ്...



ഗീതാദര്‍ശനം - 325

വിഭൂതിയോഗം രുദ്രാണാം ശങ്കരശ്ചാസ്മി വിത്തേശോ യക്ഷരക്ഷസാം വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം രുദ്രന്മാരില്‍ ശങ്കരന്‍ ഞാനാകുന്നു. യക്ഷന്മാര്‍, രാക്ഷസര്‍ എന്നിവരില്‍ കുബേരന്‍ ഞാനാകുന്നു. വസുക്കളില്‍ അഗ്‌നി ഞാനാകുന്നു. പര്‍വതങ്ങളില്‍ മേരു ഞാനാകുന്നു. ദുഷ്ടരെ...



ഗീതാദര്‍ശനം - 324

വിഭൂതിയോഗം വേദാനാം സാമവേദോശസ്മി ദേവാനാമസ്മി വാസവഃ ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ വേദങ്ങളില്‍ സാമവേദം ഞാനാകുന്നു. ദേവന്മാരില്‍ ഇന്ദ്രന്‍ ഞാനാകുന്നു. ഇന്ദ്രിയങ്ങളില്‍ മനസ്സ് ഞാനാകുന്നു. ചരാചരങ്ങളില്‍ ചേതന ഞാനാകുന്നു. പാപത്തെ നശിപ്പിക്കുന്നത്,...



ഗീതാദര്‍ശനം - 323

ആദിത്യാനാമഹം വിഷ്ണുഃ ജ്യോതിഷാം രവിരംശുമാന്‍ മരീചിര്‍മരുതാമസ്മി നക്ഷത്രാണാമഹം ശശി ആദിത്യന്മാരില്‍ വിഷ്ണു ഞാനാണ്. ജ്യോതിര്‍ഗോളങ്ങളില്‍ തേജോമയനായ സൂര്യന്‍ ഞാനാണ്. മരുത്തുക്കളില്‍ മരീചി ഞാനാണ്. നക്ഷത്രങ്ങളില്‍ (രാത്രിയില്‍ വെളിച്ചം നല്‍കുന്നവയില്‍) ചന്ദ്രന്‍...



ഗീതാദര്‍ശനം - 322

വിഭൂതിയോഗം അഹമാത്മാ ഗുഡാകേശ സര്‍വഭൂതാശയസ്ഥിതഃ അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച ഹേ ഗുഡാകേശാ, സര്‍വചരാചരങ്ങളുടെയും പൊരുളായി സ്ഥിതി ചെയ്യുന്ന ആത്മാവ് ഞാനാകുന്നു. എല്ലാ ചരാചരങ്ങളുടെയും തുടക്കവും നിലനില്പും ഒടുക്കവും ഞാന്‍തന്നെ. ഗുഡാകേശന്‍ എന്നാല്‍ നിദ്രയുടെ...



ഗീതാദര്‍ശനം - 321

വിഭൂതിയോഗം ശ്രീഭഗവാനുവാചഃ- ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോവിസ്തരസ്യ മേ ശ്രീഭഗവാന്‍ പറഞ്ഞു: ആശ്ചര്യമായിരിക്കുന്നു! ഹേ കുരുശ്രേഷ്ഠാ, ദിവ്യങ്ങളായ ആത്മവിഭൂതികളില്‍ പ്രധാനങ്ങളായവയെ ഞാന്‍ നിനക്ക് പറഞ്ഞുതരാം. എന്തുകൊണ്ടെന്നാല്‍...



ഗീതാദര്‍ശനം - 320

വിഭൂതിയോഗം വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാര്‍ദന ഭൂയഃ കഥയ തൃപ്തിര്‍ഹി ശൃണ്വതോ നാസ്തി മേശമൃതം അല്ലയോ ജനാര്‍ദനാ, അങ്ങയുടെ യോഗ (വൈഭവ) ത്തെയും സൃഷ്ടികളെയും പറ്റി ഇനിയും സവിസ്തരം പറഞ്ഞാലും. എന്തെന്നാല്‍, (അങ്ങയില്‍നിന്ന് ആ) അമൃതം ശ്രവിച്ച് എനിക്ക് മതിവരുന്നില്ല. ...



ഗീതാദര്‍ശനം - 320

വിഭൂതിയോഗം വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാര്‍ദന ഭൂയഃ കഥയ തൃപ്തിര്‍ഹി ശൃണ്വതോ നാസ്തി മേശമൃതം അല്ലയോ ജനാര്‍ദനാ, അങ്ങയുടെ യോഗ (വൈഭവ) ത്തെയും സൃഷ്ടികളെയും പറ്റി ഇനിയും സവിസ്തരം പറഞ്ഞാലും. എന്തെന്നാല്‍, (അങ്ങയില്‍നിന്ന് ആ) അമൃതം ശ്രവിച്ച് എനിക്ക് മതിവരുന്നില്ല. ...



ഗീതാദര്‍ശനം - 319

വിഭൂതിയോഗം കഥം വിദ്യാമഹം യോഗിന്‍ ത്വാം സദാ പരിചിന്തയന്‍ കേഷു കേഷു ച ഭാവേഷു ചിന്ത്യോശസി ഭഗവന്‍ മയാ ഹേ യോഗേശ്വരാ, ഞാന്‍ എപ്പോഴും പരിചിന്തനം ചെയ്യുന്നതിനായി അങ്ങയെ എവ്വിധമാണ് അറിയേണ്ടത്? ഹേ ഭഗവാനേ, ഏതേതു സൃഷ്ടികളായാണ് എനിക്ക് അങ്ങ് ധ്യാനവിഷയമായി ഭവിക്കേണ്ടത്?...



ഗീതാദര്‍ശനം - 318

വിഭൂതിയോഗം വക്തുമര്‍ഹസ്യശേഷേണ ദിവ്യാഹ്യാത്മവിഭൂതയഃ യാഭിര്‍വിഭൂതിഭിര്‍ലോകാന്‍ ഇമാംസ്ത്വം വ്യാപ്ത തിഷുസി അതിനാല്‍, എന്തെല്ലാം വിഭൂതികളെക്കൊണ്ട് ഈ പ്രപഞ്ചമാകെ വ്യാപിച്ച് അങ്ങ് സ്ഥിതി ചെയ്യുന്നുവോ ദിവ്യങ്ങളായ ആ ആത്മവിഭൂതികളെ അടിമുടി പറഞ്ഞുതരാന്‍ അങ്ങയേ്ക്ക...



ഗീതാദര്‍ശനം - 317

വിഭൂതിയോഗം സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ ഭൂതഭാവന ഭൂതേശ ദേവദേവ ജഗത്പതേ ചരാചരങ്ങളുടെ ഉറവിടവും അധീശനും ദേവദേവനും ജഗത്പതിയുമായ ഹേ പുരുഷോത്തമാ, ആത്മാവിനെ ആത്മാവുകൊണ്ട് സ്വയം അറിയുന്ന അങ്ങു മാത്രമേ അങ്ങയെ അറിയുന്നുള്ളൂ. പരമാത്മാവിനെ സ്വാത്മാവുകൊണ്ട്...



ഗീതാദര്‍ശനം - 316

വിഭൂതിയോഗം സര്‍വമേതദൃതം മന്യേ യന്മാം വദസി കേശവ നഹി തേ ഭഗവന്‍ വ്യക്തിം വിദുര്‍ദേവാ ന ദാനവാഃ ഹേ കേശവാ, എന്നോട് അങ്ങ് ഇപ്പറഞ്ഞതെല്ലാം സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭഗവന്‍, അങ്ങയുടെ യഥാര്‍ഥസ്വരൂപത്തെ ദേവന്മാരോ ദാനവരോ ആരുംതന്നെ അറിയുന്നില്ല. വേദാന്തത്തില്‍...



ഗീതാദര്‍ശനം - 315

വിഭൂതിയോഗം പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാന്‍ പുരുഷം ശാശ്വതം ദിവ്യം ആദിദേവമജം വിഭും ആഹുസ്ത്വാമൃഷയഃ സര്‍വേ ദേവര്‍ഷിര്‍നാരദസ്തഥാ അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ അര്‍ജുനന്‍ പറഞ്ഞു: പരബ്രഹ്മവും പരമമായ പ്രാപ്യസ്ഥാനവും പരമപവിത്രസ്വരൂപിയുമാണ് അങ്ങ്....



ഗീതാദര്‍ശനം - 314

വിഭൂതിയോഗം തേഷാമേവാനുകമ്പാര്‍ഥം അഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസ്ഥഃ ജ്ഞാനദീപേന ഭാസ്വതാ അവരെ അനുഗ്രഹിക്കുന്നതിനായിട്ടുതന്നെ ഞാന്‍ അവരുടെ ബുദ്ധിയിലിരുന്നുകൊണ്ട് (അവരില്‍) അറിവില്ലായ്മകൊണ്ടുണ്ടായിട്ടുള്ള ഇരുട്ടിനെ, പ്രകാശിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനദീപത്താല്‍...



ഗീതാദര്‍ശനം - 313

വിഭൂതിയോഗം തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂര്‍വകം ദദാമി ബുദ്ധിയോഗം തം യേനമാമുപയാന്തി തേ സദാ എന്നില്‍ ചിത്തമുറപ്പിച്ച് പരമപ്രേമത്തോടെ ഭജിക്കുന്നവര്‍ക്ക് എന്നെ പ്രാപിക്കുന്നതിനാവശ്യമായ ബുദ്ധിയോഗത്തെ ഞാന്‍ നല്‍കുന്നു. പരമാത്മസ്വരൂപത്തെക്കുറിച്ചുള്ള...



ഗീതാദര്‍ശനം - 312

വിഭൂതിയോഗം മച്ചിത്താ മദ്ഗതപ്രാണാഃ ബോധയന്തഃ പരസ്​പരം കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച എന്നില്‍ത്തന്നെ മനസ്സുറപ്പിച്ച് പ്രാണങ്ങളെ എന്നില്‍ ചേര്‍ത്ത് (ഇന്ദ്രിയവൃത്തികളെല്ലാം എനിക്കര്‍പ്പിച്ച്) പരസ്​പരം എന്നെപ്പറ്റിത്തന്നെ ബോധിപ്പിച്ചുകൊണ്ടും (എന്നെ)...






( Page 26 of 46 )






MathrubhumiMatrimonial