Follow us on Facebook Twitter Google Plus Youtube Download Android Ipone Ipad
  • Emergency Banner
ഒരു നീണ്ടരാത്രിയുടെ ഓര്‍മ മുഖപ്രസംഗം സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഭഗമായ ആ നീണ്ടരാത്രിയുടെ, അടിയന്തരാവസ്ഥയുടെ ഓര്‍മയ്ക്ക് നാലുപതിറ്റാണ്ടു തികയുകയാണ്. ജനാധിപത്യത്തെയും പൗരാവകാശത്തെയും തടങ്കലിലാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി...
read more...
എന്റെ മുത്തച്ഛന്‍ സബിതാ വാര്യര്‍ പോലീസ് സ്റ്റേഷനില്‍ മകന് അല്ലെങ്കില്‍ അച്ഛന് അതുമല്ലെങ്കില്‍ സുഹൃത്തിന് ഏറ്റ പീഡനത്തിന്- 'ഇനി എന്തുചെയ്യണം' എന്ന ചോദ്യവുമായി മുത്തച്ഛനെ കാണാന്‍ മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പുവരെ ആളുകളെത്തി. സ്‌നേഹവും വാത്സല്യവുമൊക്കെ...
read more...
മരിച്ച ശേഷവും മഴയത്തുനില്‍ക്കുന്ന കുട്ടി തനിക്കാരോടെങ്കിലും പകയുണ്ടോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്ന് പറഞ്ഞ ശേഷം ആ മനുഷ്യന്‍ എഴുതിവെച്ചിട്ടുള്ളത് ഇതാണ്: ''പക്ഷേ, ലോകത്തിനോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. മരിച്ചുകഴിഞ്ഞിട്ടും...
read more...
അടിയന്തിരാവസ്ഥ: പത്രത്താളുകളിലൂടെ... അടിയന്തിരാവസ്ഥക്കാലത്തിറങ്ങിയ മാതൃഭൂമി പത്രത്തിലെ ചില താളുകള്‍ ഇവിടെ...
read more...
ഈച്ചരവാരിയര്‍ മാഷ്‌ക്ക്..- കെ.ജി.എസ് എഴുതിയ കവിത കഠ്മണ്ഡു ഒരു കടലോര നഗരമാവുമോ? (ഈച്ചരവാരിയര്‍ മാഷ്‌ക്ക്) 1978 1978-ലെ ദില്ലി വെള്ളപ്പൊക്കം എപ്പൊക്കണ്ടാലും അതേപ്പറ്റിയേ പറയാനുള്ളൂ കേദാര്‍നാഥിന്; ഗുണ്ടാക്കൂട്ടംപോലെ വീട്ടിലേക്ക് പാഞ്ഞ്‌കേറി വെള്ളം ചുവര്...
read more...
അടിയന്തരാവസ്ഥയോട് പൊരുതിയ കുഞ്ഞിപ്പിള്ളയമ്മ@103 അടിയന്തരാവസ്ഥയെ എതിര്‍ത്ത് കുന്നത്തേരി സ്വദേശിനി കുഞ്ഞിപ്പിള്ളയമ്മ പ്രത്യക്ഷ സമരത്തിനിറങ്ങുമ്പോള്‍ വയസ്സ് 63. ഒരു വട്ടമല്ല, രണ്ടുതവണ ഇവര്‍ സമരത്തെ മുന്നില്‍ നിന്ന് നയിച്ചു. ഈ കാര്യങ്ങള്‍ ഇന്ന് ചോദിക്കുമ്പോള്‍...
read more...
കൂടുതല്‍ വാര്‍ത്തകള്‍
അച്ഛന്‍ ഒരു ജീവിതകാലം മുഴുവന്‍ അറിയാനുള്ള അവകാശത്തിനുവേണ്ടി പൊരുതിയ കേരളത്തിന്റെ ക്ഷുഭിതയൗവനങ്ങളുടെ...
പൊതുസമൂഹത്തിന്റെ മരണം കേരളീയ പൊതുസമൂഹം(Civil Society) പ്രതികരണക്ഷമതയറ്റ് ഇന്ന് മരണാസന്നമായിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ...
Home| Contact Mathrubhumi| Careers| Feedback| Advertisement Tariff
 ©  Copyright Mathrubhumi 2026. All rights reserved.