'കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് പറയുന്നത്. എന്നാല്‍, ഇരുപത്തിയേഴാം വര്‍ഷത്തിലും സങ്കിര്‍ണമാവുന്ന ഭോപ്പാല്‍ ദുരന്തം കാലത്തിനുതന്നെ മുറിവേല്‍പ്പിക്കുന്നു.'
ദുരന്തത്തിന്റെ 27-മത്തെ വാര്‍ഷികത്തില്‍ ദുരന്തം നേരില്‍കണ്ട മാതൃഭൂമി പ്രതിനിധി വി രാജഗോപാലെഴുതിയ ലേഖനം.
ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക