githadharsanam
ഗീതാദര്‍ശനം - 471

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ഇങ്ങനെയല്ലാതെ, മനുഷ്യന് അധികപ്രാമാണ്യവും തുടര്‍ന്ന്, മനുഷ്യര്‍ക്കിടയില്‍ത്തന്നെ ചിലര്‍ക്ക് അതുല്യപ്രാമാണ്യവും കല്പിക്കപ്പെടുമ്പോള്‍ 'ആത്മാവിന്റെ കാര്യസ്ഥന്മാര്‍' ഉണ്ടാകുകയും അവര്‍ കൂടുതല്‍ 'വലിയവരാ'വുകയും ചെയ്യുന്നു. ഈ വലിയവരില്‍...



ഗീതാദര്‍ശനം - 470

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം പരമാത്മാവിനെ ആലംബമാക്കിയുള്ള പ്രകൃതിസ്​പന്ദമായാണ് ക്ഷേത്രത്തിന്റെ തുടക്കം. ഈ ഓരോ സ്​പന്ദത്തിലും അതിന് ആശ്രയമായ പരമാത്മസ്വരൂപം പ്രതിബിംബിക്കുന്നു. ഇതാണ് ജീവന്‍ അഥവാ, ക്ഷേത്രജ്ഞന്‍. ജീവന്റെ ഉത്പത്തി അന്വേഷിക്കുമ്പോള്‍ ഈ വസ്തുത മറക്കാതിരുന്നാല്‍...



ഗീതാദര്‍ശനം - 469

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം തങ്ങള്‍ക്ക് സ്വന്തമായി കാഴ്ചയില്ലാത്തവര്‍ക്കും, കണ്ണുള്ള അന്യര്‍ നോക്കി പിച്ച് പറയുന്നതു കേള്‍ക്കാന്‍ കാതുള്ള കാലം വരെ അറിവു നേടാം. ആലോചനാശേഷി കുറവാണെന്നിരിക്കില്‍, അതുള്ളവര്‍ നിരൂപിച്ചത് ഏറ്റുവാങ്ങാം. അനുഭവസ്ഥരുടെ സാക്ഷ്യം സ്വീകരിച്ച്...



ഗീതാദര്‍ശനം - 468

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം മറ്റൊന്നും ആലോചിക്കാതെയും അറിയാതെയും കര്‍മങ്ങളെല്ലാം പ്രപഞ്ചത്തിന്റെ ആത്മാവിലര്‍പ്പിച്ച് ചെയ്യുന്നവരും പരമാത്മാവിനെ കാണുന്നു. പ്രകൃതിയുടെ ദ്വന്ദ്വാത്മകതയില്‍നിന്ന് ക്ഷേത്രത്തിന്റെ അന്തഃകരണം വിടുതല്‍ നേടാതെ ശരീരസംഘാതത്തിലെ ബുദ്ധിക്ക്...



ഗീതാദര്‍ശനം - 467

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം പ്രകൃതി പുരുഷന്‍തന്നെ. പ്രകൃതിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുന്ന കാര്യരൂപങ്ങളും പുരുഷന്‍തന്നെ. പ്രകൃതിയെന്നും പുരുഷനെന്നും വേര്‍തിരിച്ചു പറയുന്നത്, എണ്ണമറ്റ പലതു കണ്ട് ഉണ്ടാകുന്ന ആശയക്കുഴപ്പം നീക്കി അദ്വയപുരുഷനെ ചൂണ്ടിക്കാണിച്ചുതരാനുള്ള...



ഗീതാദര്‍ശനം - 466

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം 'ദേഹേസ്മിന്‍' എന്നു നേരത്തേ പറഞ്ഞതിന്റെ തുടര്‍ച്ചയാണ് 'സര്‍വഥാ വര്‍ത്തമാനോ f പി'. ഈ ശരീരത്തിലിരിക്കെത്തന്നെ എന്നു മാത്രമല്ല, എല്ലാ തരത്തിലുമുള്ള ലൗകികകാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നാലും ബ്രഹ്മസാരൂപ്യം സാധിക്കാം. ഞാന്‍ ഏതു കുലത്തില്‍,...



ഗീതാദര്‍ശനം - 465

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ഞാന്‍ ദേഹം മാത്രമാണ് എന്ന അവിവേകം നീങ്ങിപ്പോകെ പരമാത്മപ്രഭാവം പടിപടിയായി എവ്വിധമെല്ലാം അനുഭവമാകുമെന്നുകൂടി ഈ പദ്യം വിശദമാക്കുന്നു. കാര്യാകാര്യവിവേകം ഉണ്ടാകുന്ന മുറയ്ക്ക്, ഒന്നും ചെയ്യുന്നത് യഥാര്‍ഥത്തില്‍ താനല്ലെന്നും താനൊരു സാക്ഷി...



ഗീതാദര്‍ശനം - 464

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം പ്രകൃതിസ്ഥനായ പുരുഷന്റെ ലഭ്യതയുടെ അളവും തരവും പ്രകൃതിവികാരമായ അന്തഃകരണത്തിന്റെ ശുദ്ധി യനുസരിച്ച് മാറും. ഉപദ്രഷ്ടാനുമന്താ ച ഭര്‍ത്താ ഭോക്താ മഹേശ്വരഃ പരമാത്മേതി ചാപ്യുക്തഃ ദേഹേ സ്മിന്‍ പുരുഷഃ പരഃ (കരണങ്ങളുടെ എല്ലാ കര്‍മങ്ങള്‍ക്കും)...



ഗീതാദര്‍ശനം - 463

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ഗുണങ്ങളുമായുള്ള വേഴ്ചയില്‍നിന്ന് ഉരുത്തിരിഞ്ഞ വാസനകളുടെ സന്തതിയാണ് ഈ 'ഞാന്‍'. പ്രകൃതിയുടെ ബന്ധനം മുറുകുമ്പോള്‍ വാസനകള്‍ ബലപ്പെടുകയും ശരീരസംഘാതത്തിലെ പരമാത്മസാരം അത്രയ്ക്കത്രയ്ക്ക് മറയ്ക്കപ്പെടുകയും ചെയ്യുന്നു. മറിച്ച്, പരമാത്മസാരം...



ഗീതാദര്‍ശനം - 462

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സുഖദുഃഖാദികള്‍ അനുഭവങ്ങളാണ്. ഇവയ്ക്കു കളമൊരുക്കുന്നത് പ്രത്യക്ഷത്തില്‍ പ്രകൃതിതന്നെ. പക്ഷേ, അനുഭവിക്കുന്നത് ബോധസ്വരൂപനായ പുരുഷനാണ്. ഉദാഹരണത്തിന്, ഒരു ചിത്രം വരയ്ക്കാന്‍ ചായക്കൂട്ടുകളും ഉപകരണങ്ങളും കൂടാതെ കഴിയില്ല. പക്ഷേ, ചിത്രം ചിത്രകാരന്റെ...



ഗീതാദര്‍ശനം - 461

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം പുരുഷന്‍ എന്നാല്‍ പുരുഷോത്തമന്‍. പ്രകൃതി എന്നാല്‍ പരാപ്രകൃതി അഥവാ, അക്ഷരമാധ്യമം. രണ്ടും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്; വേറിട്ടപോലെ ഇരിക്കുന്നെന്നു മാത്രം. ഇവയുടെ ഇടപഴകലാണ് പ്രപഞ്ചസൃഷ്ടിയുടെ നിദാനം. ഈ ഇടപഴകലില്‍ ഓരോന്നിന്റെയും മുറ...



ഗീതാദര്‍ശനം - 460

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ഇപ്പറഞ്ഞതില്‍ ആദ്യത്തെ രണ്ടും- പുരുഷോത്തമനും അക്ഷരപ്രകൃതിയും- അനാദിയാണ്; സ്ഥലകാലാതിവര്‍ത്തികളാണ്. ക്ഷരപ്രപഞ്ചം മാത്രമാണ് ചാക്രികമായി പിറന്നും ഇല്ലാതായും ഇരിക്കുന്നത്. ഒരു കാര്യംകൂടി ഓര്‍ക്കാനുള്ളത്, പ്രകൃതിയില്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകഭാവങ്ങളായ...



ഗീതാദര്‍ശനം - 459

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം 'ആനയെ അറിഞ്ഞാല്‍ ആനയാകുമോ?' എന്ന സംശയം വരാം. ആവില്ല. ഇവിടെ പക്ഷേ, അറിയുന്നത് പുറമെയുള്ള ഒരു കാര്യത്തെ അല്ല, നമ്മെത്തന്നെയാണ്. നമ്മുടെയുള്ളില്‍ ഒരു ആനയാണ് വാസ്തവത്തില്‍ ഉള്ളതെങ്കില്‍ നമുക്ക് അതായിത്തീരാം ! പ്രപഞ്ചത്തിന്റെ ആത്യന്തികസത്ത...



ഗീതാദര്‍ശനം - 458

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം പരംപൊരുളിനെ ഏകീകൃതബലം (unified force) എന്നു വിളിക്കാം. അതാണ് വെളിച്ചത്തിനും ഇരുളിനുമപ്പുറത്തെ വെളിച്ചമായ അടിസ്ഥാനം. അറിയാനുള്ളതും അറിവും അറിവിലൂടെ പ്രാപിക്കാനുള്ളതും അതാണ്. ഇത്രയും കടങ്കഥകള്‍ ചോദിച്ച് ഉത്തരം കാണാന്‍ നമ്മെ പ്രേരിപ്പിച്ച് അവസാനം,...



ഗീതാദര്‍ശനം - 457

വിശ്വരൂപ ദര്‍ശനയോഗം ജ്യോതിഷാമപി തജ്ജ്യോതിഃ തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വസ്യ വിഷ്ഠിതം (സൂര്യന്‍ മുതലായ) പ്രകാശകേന്ദ്രങ്ങളെപ്പോലും പ്രകാശിപ്പിക്കുന്ന ജ്യോതിസ്സായ അതിനെ തമസ്സിനും അപ്പുറമുള്ളതെന്നു പറയുന്നു. അറിയാനുള്ളതും...



ഗീതാദര്‍ശനം - 456

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം (സര്‍വവ്യാപിയായ അവ്യക്തമാധ്യമമെന്ന സത്തയെ മനസ്സിലാക്കിയാല്‍ ഇത് ഗ്രഹിക്കാന്‍ എളുപ്പമാണ്. ശൂന്യസ്ഥലി എന്നറിയപ്പെടുന്ന സ്‌പെയ്‌സ് വാസ്തവത്തില്‍ 'ശൂന്യം' അല്ല. എല്ലായിടത്തും അവ്യക്തമാധ്യമം അഥവാ, വൈരുധ്യാത്മകമായ പ്രകൃതി നിറഞ്ഞുനില്‍ക്കുന്നു....






( Page 17 of 46 )






MathrubhumiMatrimonial