githadharsanam
ഗീതാദര്‍ശനം - 8

അര്‍ജുന വിഷാദയോഗം പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ പൗണ്ഡ്രം ദധ്മൗ മഹാശംഖം ഭീമകര്‍മാ വൃകോദരഃ ശ്രീകൃഷ്ണന്‍ പാഞ്ചജന്യം എന്ന ശംഖവും അര്‍ജുനന്‍ ദേവദത്തം എന്ന ശംഖവും ഭീമമായ കര്‍മങ്ങള്‍ ചെയ്യാന്‍ പോന്നവനും ചെന്നായയുടെ വിശപ്പുള്ളവനുമായ ഭീമസേനന്‍ പൗണ്ഡ്രം...



ഗീതാദര്‍ശനം - 7

അര്‍ജുന വിഷാദയോഗം തസ്യ സഞ്ജനയന്‍ ഹര്‍ഷം കുരുവൃദ്ധ പിതാമഹഃ സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൗ പ്രതാപവാന്‍ അപ്പോള്‍ പ്രതാപവാനും കുരുവൃദ്ധനുമായ ഭീഷ്മര്‍ ദുര്യോധനന് സന്തോഷം ജനിക്കുമാറ് സിംഹനാദം മുഴക്കി ശംഖ് വിളിച്ചു. ഇതോടെ കുരുക്ഷേത്രയുദ്ധത്തിന് ഔപചാരികമായ...



ഗീതാദര്‍ശനം - 6

അര്‍ജുന വിഷാദയോഗം അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം ഭീമന്റെ സംരക്ഷയിലുള്ള മറുസൈന്യം എന്തിനും മതിയായതാണ്. എന്നാലോ ഭീഷ്മരുടെ സംരക്ഷയിലുള്ള നമ്മുടേതാകട്ടെ അത്രയ്ക്കില്ല. സൈന്യത്തെയല്ല ഇവിടെ കുറച്ചു കാണിക്കുന്നത്,...



ഗീതാദര്‍ശനം - 5

ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ അശ്വത്ഥാമാ വികര്‍ണശ്ച സൗമദത്തിസ്തഥൈവ ച (സൗമദത്തിര്‍ജയദ്രഥഃ എന്നും പാഠം.) അങ്ങ്, ഭീഷ്മര്‍, കര്‍ണന്‍, യുദ്ധവിജയിയായ കൃപര്‍, അശ്വത്ഥാമാവ്, വികര്‍ണന്‍ എന്നിവരും സോമദത്തപുത്രനും (പാഠഭേദപ്രകാരം ജയദ്രഥനും) ഉണ്ട്. അന്യേ ച ബഹവഃ...



ഗീതാദര്‍ശനം - 4

അര്‍ജുന വിഷാദയോഗം അസ്മാകം തു വിശിഷ്ടാ യേ താന്‍ നിബോധ ദ്വിജോത്തമ നായകാ മമ സൈന്യസ്യ സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ ഇനി, ഹേ ബ്രാഹ്മണശ്രേഷ്ഠാ, ഒരു മാമൂല്‍ അറിയിപ്പെന്ന നിലയില്‍, നമ്മുടെ ഭാഗത്ത് എന്റെ സൈന്യത്തിലെ വിശിഷ്ടരായ നായകരുടെ പേരുകള്‍ പറയാം. ആചാര്യ എന്ന വിളിയുടെ...



ഗീതാദര്‍ശനം - 3

അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ ദൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍ പുരുജിത് കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ യുധാമന്യുശ്ച വിക്രാന്ത ഉത്തമൗജാശ്ച വീര്യവാന്‍ സൗഭദ്രോ ദ്രൗപദേയാശ്ച സര്‍വ ഏവ മഹാരഥാഃ ശൂരന്മാരും...



ഗീതാദര്‍ശനം - 2

സഞ്ജയ ഉവാച:- ദൃഷ്ട്വാതു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് സഞ്ജയന്‍ പറഞ്ഞു: വ്യൂഹം ചമച്ച് അണിനിരന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍ രാജഭാവത്തോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു- ദുര്യോധനന്‍, യജമാനഭാവത്തോടെ, തന്റെ ആചാര്യനെ...



ഗീതാദര്‍ശനം - 1

അര്‍ജുന വിഷാദയോഗം തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ,...






( Page 46 of 46 )






MathrubhumiMatrimonial